വിശുദ്ധ ഖുർആൻ പരിഭാഷയും മലയാളികളും

വിശുദ്ധ ക്വുര്ആകന്‍ പരിഭാഷയും മലയാളികളും

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ ക

്വുര്ആ ന്‍ വരുത്തിയ മാറ്റം ലോകത്തിന്റെ ധാര്മി്ക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ഭരണ, മനഃശാസ്ത്ര, കര്മ മണ്ഡലങ്ങളിലടക്കം സര്വണ രംഗത്തുമുള്ള എല്ലാപ്രശ്‌നങ്ങള്ക്കും് പരിഹാരമേകിക്കൊണ്ട് കൂരിരുട്ടുകളില്‍ നിന്ന്സന്മാര്ഗരപ്രകാശത്തിലേക്ക് മാനവരാശിയെ നയിക്കാന്‍ ലോകനാഥനില്നി്ന്ന്അവതീര്ണകമായ വേദഗ്രന്ഥമാണല്ലോ വിശുദ്ധ ക്വുര്ആിന്‍. വിശുദ്ധ ക്വുര്ആനനിലെഓരോ വചനവും അവതരിക്കപ്പെടുന്നതോടെ അതിന്റെ ഉള്ളടക്കത്തിന്റെനേര്പനകര്പ്പാ യ ഒരു ജനത വളര്ന്നുഅവരികയായിരുന്നു. ക്വുര്ആകനിന്റെ അവതരണ പൂര്ത്തീയകരണത്തോടെ തുല്യതയില്ലാത്ത ഒരുയുഗപ്പകര്ച്ചളക്ക് അറേബ്യന്‍ അര്ധ്ദ്വീപ് അര്ഹുമാകുകയായിരുന്നു.ക്വുര്ആ്നിന്റെ ജീവിക്കുന്ന പതിപ്പായിരുന്ന മുഹമ്മദ് നബി(സ്വ)യുംഅദ്ദേഹത്തെ മാതൃകയാക്കിയ അനുചരന്മാരും നാഗരിക വികാസത്തിന്റെ ഭൗതികാവസ്ഥകളെഅപ്രസക്തമാക്കിക്കൊണ്ട് സമകാലിക നാഗരികതയുടെ ശിഖരങ്ങളെഅതിവര്ത്തിണക്കുകയുണ്ടായി. വിശുദ്ധ ക്വുര്ആരന്‍ മനുഷ്യനുള്ള സദുപദേശവും ശമനവും നേര്മാധര്ഗ്വുംകാരുണ്യവുമാകുന്നു. ഈ കാരുണ്യത്തെ നെഞ്ചേറ്റിയ പ്രവാചകാനുയായികളെപ്പറ്റിയൂറോപ്യന്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടത് ”അറബികളെക്കാള്ദിയാലുക്കളായ ജേതാക്കളെ ചരിത്രം അറിഞ്ഞിട്ടില്ല”(1) എന്നാണ്. സകലമാന തിന്മകളില്നിലന്നും മനുഷ്യരെ മോചിപ്പിച്ച പ്രവാചകന്‍(സ്വ)സമൂഹത്തില്‍ നടത്തിയ പരിവര്ത്ത നം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്.അദ്ദേഹം അവരില്‍ വളര്ത്തി യെടുത്ത അതുല്യമായ ഗുണങ്ങള്‍ മറ്റൊരു നേതാവിനുംതന്റെ ജനതയില്‍ വളര്ത്തി യെടുക്കാന്‍ സാധിച്ചിട്ടില്ല. പതിനാല്നൂറ്റാണ്ടിനിപ്പുറവും ആ ഉദാത്തമൂല്യങ്ങള്‍ ലോകത്ത് മായാതെനിലനില്ക്കു ന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്‌സീനിയ സന്ദര്ശിടച്ചക്രിസ്ത്യന്‍ പാതിരിയായ റപ്പല്‍ അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ”അബ്‌സീനിയയിലെ ക്രിസ്ത്യാനികളുമായി താരതമ്യം ചെയ്യുമ്പോള്മു സ്‌ലിംകള്ക്കുകണ്ടായിരുന്ന ധാര്മി്കമായ ശ്രേഷ്ഠത ഇസ്‌ലാമിന്റെവിജയത്തില്‍ പങ്കുവഹിച്ച കാരണങ്ങളില്‍ പ്രധാനമാണ്. പൂര്ണുമായുംസത്യസന്ധതയും വിശ്വാസ്യതയും വേണ്ട ഒരു ഉദ്യോഗത്തിലേക്ക് ആളുകളെതെരഞ്ഞെടുക്കുമ്പോള്‍ അന്വേഷണം സ്വഭാവികമായും മുസ്‌ലിംകളിലായിരുന്നുചെന്നെത്തിയിരുന്നത്.”(2) മുസ്‌ലിംകള്‍ ഇത്രമേല്‍ ഔന്നത്യം നേടിയതിന്റെ കാരണവും അദ്ദേഹംകണ്ടുപിടിക്കുന്നുണ്ട്: ”ക്രൈസ്തവരുമായി തട്ടിച്ചുനോക്കുമ്പോള്മുുസ്‌ലിംകളായിരുന്നു കൂടുതല്‍ ചൈതന്യമുള്ളവരും സജീവരും. ഓരോ മുസ്‌ലിമുംതന്റെ മക്കളെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. എന്നാല്‍ പുരോഹിതപദവി ഉദ്ദേശിക്കുന്ന സന്താനങ്ങളെ മാത്രമെ ക്രൈസ്തവര്പ ഠിപ്പിച്ചുള്ളൂ.”(3) ഈ സ്വഭാവസവിശേഷതയാണ് ഇസ്‌ലാം പ്രചരിച്ച, ലോകത്തിലെ മറ്റേതുപ്രദേശങ്ങളിലുമെന്നതു പോലെ ഇന്ത്യയിലും കേരളീയസമൂഹത്തിലുംമുസ്‌ലിംകള്ക്ക്ര തുടക്കം മുതല്‍ തന്നെ അസ്തിത്വം നേടിക്കൊടുത്തത്.പരിശുദ്ധ ക്വുര്ആ ന്‍ അനുശാസിക്കുന്ന സദ്ഗുണശീലങ്ങളെ അവര്അതവഗണിച്ചപ്പോഴൊക്കെ ആരാന്റെ മുമ്പില്‍ ഓഛാനിച്ചു നില്ക്കേ്ണ്ടഗതികേടിലേക്ക് അവര്‍ താഴുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ ക്വുര്ആ്ന്‍ മനുഷ്യഹൃദയങ്ങളെ മറ്റിമറിക്കാന്‍ മാത്രംസ്വാധീനശക്തിയുള്ളതാണെന്ന കാര്യത്തില്‍ ചിന്തിക്കുന്ന മനുഷ്യര്ക്ക്ത ര്ക്കെമില്ല. ഈജിപ്തിലെ സര്വനകലാശാലകളില്‍ പഠിക്കുന്ന അമുസ്‌ലിംവിദ്യാര്ഥിലകള്ക്ക് ക്വുര്ആ‍ന്‍ പഠിപ്പിക്കരുതെന്ന് കുറേ കൊല്ലങ്ങള്ക്ക്മു മ്പ് ചില പണ്ഡിതരുടെ നിര്ബ്ന്ധം മൂലം ഭരണകൂടം കല്പിുച്ചകാര്യം ‘മഹത്തായമാപ്പിള സാഹിത്യ പാരമ്പര്യം'(4) എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. അറബിസാഹിത്യത്തിലെ പരമോന്നതകൃതിയുടെ പഠനത്തിന്റെ നിഷേധശ്രമം അവര്പൗ രാവകാശധ്വംസനമായി എടുത്തുകാട്ടി അതിനെ പ്രതിരോധിച്ചു.ഭരണകര്ത്താമക്കള്ക്ക് ക്വുര്ആുന്‍ പഠനം പുനഃസ്ഥാപിച്ചുകൊണ്ട്ഉത്തരവിറക്കേണ്ടിവന്നു. ഒരു അമുസ്‌ലിം സഹോദരന്‍ സി.എന്‍ അഹ്മദ് മൗലവി 67 വര്ഷഅങ്ങള്ക്ക്ോ മുമ്പ്എഴുതിയ ക്വുര്ആനന്‍ പരിഭാഷ വായിച്ച് തന്നോട് പങ്കുവെച്ച ഒരു ശുഭാനുഭവംപ്രസ്തുത കൃതിയില്‍ വായനക്കരുമായി പങ്കുവെക്കുന്നുണ്ട്. അതില്‍ പറയുന്നു: ”1951ല്‍ പെരുമ്പാവൂരില്‍ ചെന്നപ്പോള്‍ കാലടിയിലെ ഒരു സ്വാമി, മജീദ്മരയ്ക്കാര്‍ സാഹിബിന്റെ(5) അതിഥിയായിരിക്കുന്ന എന്നെക്കണ്ട് ചില സംഗതികള്സം്സാരിക്കാന്‍ വന്നു. അദ്ദേഹം തന്റെ ചരിത്രങ്ങള്‍ സംക്ഷിപ്തമായിവിവരിച്ചു. സത്യമതാന്വേഷണാര്ഥം താന്‍ പല മതഗ്രന്ഥങ്ങളുംസസൂക്ഷ്മമായിവായിച്ചുവെന്നും തികച്ചും സംതൃപ്തനായില്ലെന്നും ഒടുവിലാണ്ക്വുര്ആ്ന്‍ ഒന്ന് വായിച്ചുനോക്കട്ടെയെന്ന ചിന്തവന്നതെന്നും മറ്റുംവിവരിച്ച ശേഷം അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ക്വുര്ആശന്റെ പരിഭാഷയെടുത്ത്ശ്രദ്ധയോടെ വായിക്കാന്‍ തുടങ്ങി. അങ്ങനെ രണ്ടാമധ്യായം 48ാം വാക്യം വായിച്ച്മുഴുമിച്ചില്ല. ഇടിവെട്ടേറ്റ പോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കൈകാലുകള്തചളര്ന്നു , നാവു മരവിച്ചു, കണ്ണ് കലങ്ങിപ്പോയി. ഗ്രന്ഥം കയ്യില്വെിച്ചുകൊണ്ട് തന്നെ ഞാനറിയാതെ കുറേനേരം സ്തംഭിച്ചിരുന്നുപോയി. അവസാനം വായനതല്ക്കാതലം അവസാനിപ്പിച്ചു.”(6) ഇഹപര ഔന്നത്യമാണ് ക്വുര്ആ’ന്‍ സ്വീകരിക്കുക വഴി മനുഷ്യന് എക്കാലത്തുംനേടാനാവുക. ”ഭൂമിയുടെ ഉപ്പും ഉപ്പുചുവയുള്ള വിസ്തൃതമായ കടലുംരുചിക്കുന്നതില്‍ നിന്ന് മനുഷ്യനെ ഇസ്‌ലാം വിലക്കുന്നില്ല”(7) എന്ന്നോബല്‍ ജേതാവായ ഫ്രഞ്ച് നോവലെഴുത്തുകാരന്‍ ആന്ദ്രജിത് അഭിപ്രായപ്പെട്ടത്പ്രസക്തമാണ്. വിശുദ്ധ ക്വുര്ആ്നിന്റെ താഴെ പറയുന്ന വചനങ്ങളിള്‍ നിന്നാണ്അദ്ദേഹം അത് മനസ്സിലാക്കിയത്: ”നബിയേ, പറയുക: അല്ലാഹു തന്റെ ദാസന്മാരര്ക്കാ യി ഉല്ഭനവിപ്പിച്ചവിഭൂഷകളെ, നല്ലനല്ല ജീവനവിഭവങ്ങളെ വിരോധിക്കുന്നതാരാണ്?” (ക്വുര്ആയന്‍ 7:32).(8) ആലസ്യത്തിന്റെ കരിമ്പടം പുതച്ച കറുത്ത കാലങ്ങള്‍ അറിവിന്റെ ആഹ്വാനവുമായി അവതരണം ആരംഭിച്ച വിശുദ്ധ ക്വുര്ആറനില്അ റിവിലൂടെയും വിശ്വാസത്തിലൂടെയുമാണ് ഔന്നത്യം കരഗതമാകുക എന്നഅര്ഥിത്തിലുള്ള നിരവധി സൂക്തങ്ങള്‍ കാണാം. അറിവ് നേടാനുതകുന്നപരിശ്രമങ്ങളുടെ അളവറ്റ പ്രതിഫലം വിവരിക്കുന്ന പ്രവാചക വചനങ്ങള്‍ ധാരാളമാണ്.എന്നിട്ടും അറിവ് നുകര്ന്ന് ഔന്നത്യം നേടാന്‍ മുസ്‌ലിം സമൂഹംമടികാണിച്ചു. അത്തരം ആലസ്യത്തില്‍ നിന്ന് മുക്തമാകാന്‍ കേരളത്തിലെ പലമുസ്‌ലിം കൂട്ടായ്മകള്ക്കും സാധിക്കാതെ പോയിട്ടുണ്ട്. ലോകത്തെമാറ്റിമറിച്ച മുസ്‌ലിംകളായ ശാസ്ത്രജ്ഞന്മാര്‍, നാഗരിക ശില്പികള്‍, സമുദായപരിഷ്‌കര്ത്താസക്കള്‍… ഇവരെ വിലമതിക്കാന്‍ പോലുമുള്ള വിജ്ഞാന വികാസംഅവര്ക്കു്ണ്ടായില്ല. എല്ലാ മാറ്റങ്ങളെയും അവര്‍ കണ്ണടച്ച് ആക്ഷേപിച്ചു.അതുകാരണം ലോകത്ത് മാത്രമല്ല, തങ്ങളുടെ ചുറ്റിലും തന്നെ നടക്കുന്നമാറ്റങ്ങളുടെ ബദ്ധശത്രുക്കളായി അവര്‍ മാറി. വിശുദ്ധ ക്വുര്ആ ന്റെ പഠന-മനന-ഗവേഷണാഹ്വാനങ്ങളുള്ക്കൊനണ്ടുകൊണ്ട്വിജ്ഞാനസാഗരങ്ങളുടെ ആഴികളില്‍ ആയുസ്സ് ചെലവഴിച്ച അഗ്രേസരന്മാരായപൂര്വ്പിതാക്കളെ അവര്‍ ഓര്ത്തിില്ല. അവരുടെ വൃത്തം ഇടക്കാലത്ത്ജുഗുപ്സാവഹമാം വിധം പരിമിതമായിപ്പോയിരുന്നു. കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടുംആണ്ട്, നഹസ് പാട്ടുകളും മിഅ്റാജ് പാട്ടുകളും പദാവലിപ്പാട്ടുകളുംനരിപ്പാട്ടും നവരത്ന മാലയും താലോലപ്പാട്ടും ഒട്ടക-മാന്‍ പാട്ടുംകിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടുംഎലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടുംപക്ഷിപ്പാട്ടും നൂല്മീദ്ഹും മസാലപ്പാട്ടും ദീന്പിടപ്പാട്ടുകളും നബിമാരുടെഖിസ്സപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും അവരെനിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്ആവന്‍ തുറന്നിടുന്ന ചിന്താബന്ധുരമായദര്ന്ങ്ങളെ വിവരിക്കുന്ന ഒരു കൃതി അക്കാലത്ത് വെളിച്ചം കണ്ടില്ല. ഗൗരവതരമായക്വുര്ആദന്‍ പഠനഗ്രന്ഥങ്ങള്‍ വിരചിതമായില്ല. അധിനിവേശ ശക്തികളോട് സന്ധിയില്ലാസമരം ചെയ്ത ചരിത്രം ആലേഖനം ചെയ്യപ്പെട്ടപദ്യ-ഗദ്യ കൃതികള്‍ പലതും പില്ക്കാിലത്ത് കണ്ടെടുക്കപ്പെട്ടിട്ട് കൂടിഎ.ഡി. 1855ല്‍ വിരചിതമായ മായന്കുരട്ടി എളയ ‘തഫ്സീറുല്‍ ജലാലൈനി’ക്ക് രചിച്ചഅറബി-മലയാള പരിഭാഷയല്ലാതെ മറ്റൊരു സമ്പൂര്ണഎ ക്വുര്ആതന്‍ പരിഭാഷകണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. ചില പണ്ഡിതന്മാര്‍ രചിച്ചക്വുര്ആതനിലെ ഏതാനും അധ്യായങ്ങളുടെ വിവര്ത്തിനം മാത്രമാണ് അറബി-മലയാളപ്രചാരകാലത്ത് ക്വുര്ആതന്‍ പഠനവുമായി ബന്ധപ്പെട്ട് ആകെആശ്വാസമായിട്ടുണ്ടായിരുന്നത്. ചരിത്രഗ്രന്ഥങ്ങളും കര്മപശാസ്ത്ര, നിദാനശാസ്ത്രഗ്രന്ഥങ്ങളും അറബിയിലും അറബി-മലയാളത്തിലും രചിക്കപ്പെട്ടിരുന്നു.കേരളീയരുടെ ചില കര്മബശാസ്ത്ര ഗ്രന്ഥങ്ങള്ക്ക്ി വിശ്വോത്തര വ്യാഖ്യാനങ്ങള്വകരെ വന്നു. ക്വുര്ആാന്‍ പാരായണ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ചില കൃതികളുംഅക്കാലത്തേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രത്തിലുംകര്മമശാസ്ത്രത്തിലും മറ്റുചില ഭൗതിക ശാസ്ത്രങ്ങളിലും ചില കാലഘട്ടങ്ങളില്നസമ്മുടെ നാട്ടില്‍ രചനകള്‍ നടന്നിട്ടുണ്ട്. ഹദീഥ് സംബന്ധമായ അല്പംട ചിലകൃതികളാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. പതിനായിരത്തിലധികംചെറുതും വലുതുമായ കൃതികള്‍ കയ്യെഴുത്ത് പ്രതികളായോ, അച്ചടിരൂപത്തിലോഅറബി-മലയാളത്തില്‍ ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. എന്നിട്ടും നാംഎന്ത് കൊണ്ട് ക്വുര്ആയന്‍ പരിഭാഷകളുടെ കാര്യത്തില്‍ ദാരിദ്യം അനുഭവിച്ചു?! ക്വുര്ആ്ന്‍ പരിഭാഷയുടെ മതപരമായ പ്രസക്തി വിവിധ ലോകഭാഷകളില്‍ ക്വുര്ആഭന്‍ വിവര്ത്ത നങ്ങള്‍ നൂറ്റാണ്ടുകള്മുലതല്ക്ക് തന്നെ ഉണ്ടായിരുന്നു. മൂലഗ്രന്ഥത്തിന്റെ മുഴുവന്‍ ഗാംഭീര്യവുംപരിഭാഷകള്ക്കു ണ്ടാവുകയില്ലെന്ന് എല്ലാവര്ക്കും അറിയാം. ക്വുര്ആാന്പൂലര്ണാാര്ഥരത്തില്‍ പരിഭാഷക്ക് വഴങ്ങാത്തതാണെന്ന ഉത്തമബോധ്യത്തോടുകൂടിയാണ്, അനറബികള്ക്ക് ക്വുര്ആ്നിക സന്ദേശം ഗ്രഹിക്കാനുതകുന്ന ഉത്തമമാര്ഗംള എന്നനിലയ്ക്ക് തര്ജിമകള്‍ നിര്വനഹിക്കപ്പെട്ടത്. കേരളത്തിന്റെ ആദ്യകാല പരിഭാഷാ ദാരിദ്യം മതവിധികളില്‍ അതിനുണ്ടായിരുന്നനിരോധനം കാരണമായിട്ടായിരുന്നോ എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്.പ്രവാചകവചനങ്ങളുടെ ഏറ്റവും ആധികാരിക സമാഹാരമായ സ്വഹീഹുല്‍ ബുഖാരിയുടെവ്യാഖ്യാതാവായ ഇബ്നു ഹജറുല്‍ അസ്ഖലാനിയെപ്പോലുള്ള, നമ്മുടെ നാട്ടില്സ്വീ കാര്യരായിരുന്ന എത്രയോ പണ്ഡിതന്മാര്‍ ക്വുര്ആ്ന്‍ പരിഭാഷ ചെയ്യുന്നത്തെറ്റല്ല എന്ന് വിശദമാക്കിയിട്ടുള്ളതാണ്. റോം ചക്രവര്ത്തിു ഹിറഖലിന് നബി(സ്വ) അയച്ച കത്തില്‍ ക്വുര്ആരനിലെമൂന്നാം അധ്യായമായ ആലുഇംറാനിലെ 64ാം സൂക്തം ഉണ്ടായിരുന്നു. അറബിയറിയാത്തഹിറഖലിന് ദ്വിഭാഷിയാണ് അത് പരിഭാഷപ്പെടുത്തിക്കൊടുത്തത്. അബ്സീനിയയിലേക്ക് വിശ്വാസസംരക്ഷണാര്ഥം. പലായനം ചെയ്യേണ്ടിവന്നപ്രവാചകാനുയായികള്‍ ക്വുര്ആനനിലെ പത്തൊമ്പതാം അധ്യായം ജഅ്ഫറ്ബ്നുഅബീത്വാലിബി(റ)ന്റെ നേതൃത്വത്തില്‍ അവടുത്തെ രാജാവിന്പരിഭാഷപ്പെടുത്തിക്കൊടുത്ത കാര്യം സുവിദിതമാണല്ലോ. പ്രവാചകാനുയായികളില്‍ പ്രമുഖ പ്രബോധകനായിരുന്ന സല്മാെനുല്‍ ഫാരിസി(റ)ക്വുര്ആതനിലെ ഒന്നാം അധ്യായം ‘അല്ഫാാതിഹ’ പേര്സ്യലന്‍ ഭാഷയിലേക്ക്വിവര്ത്തിനം ചെയ്തുകൊടുത്ത സംഭവം ചരിത്രത്തില്‍ കാണാം. തൗറാത്തും ഇഞ്ചീലും പോലുള്ള മുന്വേ്ദങ്ങള്‍ പ്രവാചകാനുയായികള്അ റബിയില്‍ വിവര്ത്ത നം ചെയ്ത് മനസ്സിലാക്കുന്നതിന് പ്രവാചകന്റെഎതിര്പ്പുവണ്ടായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സൈദ്ബ്നു ഥാബിത്(റ)നെസുറിയാനി ഭാഷ പഠിക്കാന്‍ പ്രവാചകന്‍(സ്വ) ഉപദേശിച്ചത് മുന്‍ വേദസാരങ്ങള്ഗ്ര്ഹിക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടായിരുന്നില്ലേ?! വിശുദ്ധ ക്വുര്ആളന്‍ ആറാം അധ്യായം ‘അല്അ്ന്ആംല’ പത്തൊമ്പതാം വചനത്തിന്ഇമാം ബൈഹഖിയുടെതായി വന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. പ്രസ്തുത വചനം ഇതാണ്: ”(നബിയേ) നീ പറയുക: ‘ഏത് വസ്തുവാണ് സാക്ഷ്യത്തിന്റെ കാര്യത്തില്‍ ഏറ്റവുംപ്രബലമായിട്ടുള്ളത്? നീ പറയുക: എനിക്കും നിങ്ങള്ക്കുലമിടയില്‍ അല്ലാഹുസാക്ഷിയാണ്. ഈ ക്വുര്ആലന്‍ എനിക്ക് ബോധനം നല്കുപ്പെട്ടിരിക്കുകയാണ്.നിങ്ങളെയും അതു ചെന്നെത്തുന്ന എല്ലാവരെയും അതുമൂലം ഞാന്‍ താക്കീത് ചെയ്യുന്നതിന്!”(9) ഇമാം ബൈഹഖി(റഹി) അതിനെ വിശദീകരിച്ചതിങ്ങനെയാണ്: ”ചിലപ്പോള്‍ അവര്ക്വു ര്ആകനിനെപ്പറ്റി അറിഞ്ഞില്ലെന്നുവരും. അപ്പോള്‍ അവരുടെ ഭാഷയില്‍ അത്എത്തിക്കഴിഞ്ഞാല്‍ അത് അവര്ക്ക് താക്കീതാക്കിത്തീരുന്നതാണ്”(10) ഫത്ഹുല്‍ ബാരി, അമാനി മൗലവിയുടെ ക്വുര്ആനന്‍ പരിഭാഷയുടെ മുഖവുര എന്നിവ നോക്കുക. ക്വുര്ആഎന്‍ പരിഭാഷപ്പെടുത്തുന്നതിനെ പറ്റി ക്വുര്ആനനിലെ ഒന്നാംഅധ്യായമായ അല്ഫാാതിഹയുടെ വിവരണത്തില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനിരേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ”ഒരാള്‍ ഇസ്ലാമില്‍ വരികയോ വരാന്ഉണദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ക്വുര്ആ്ന്‍ ഓതിക്കേള്പികക്കുമ്പോള്‍ അത്ഗ്രഹിക്കാന്‍ കഴിയാതെ വന്നാല്‍ അവന് ഭാഷമാറ്റി പറഞ്ഞുകൊടുക്കുന്നതില്വിിരോധമില്ല.”(11) പരിഭാഷക്ക് ക്വുര്ആിനിന്റെ സ്ഥാനം കല്പി(ക്കപ്പെടാവതല്ല എന്നകാര്യത്തിലും തര്ക്കിമില്ല. യാഥാസ്ഥിതിക പണ്ഡിതര്‍ തന്നെ അതിന് പണ്ട്നല്കി യ അംഗീകാരം ഇങ്ങനെ വായിക്കാം: ”ക്വുര്ആരന്‍ പരിഭാഷ എന്ന പേരില്നി‍ലവിലിരിക്കുന്ന തര്ജ്മകള്‍ ഒന്നും തന്നെ ക്വുര്ആഎന്റെ സാക്ഷാല്തവര്ജ മകള്‍ അല്ലെന്നും അവയെല്ലാം തന്നെ അറബിയല്ലാത്ത ഭാഷയിലുള്ളതഫ്സീറുകള്‍ ആണെന്നും വിവര്ത്ത നങ്ങള്ക്ക് തര്ജകമ എന്ന വാക്ക്ഉപയോഗത്തില്‍ വന്നത് കൊണ്ട് മാത്രം അതിന് തര്ജ‍മ എന്ന് പറയുന്നതാണെന്നുംതര്ജോമയുടെ അക്ഷരങ്ങള്‍ ക്വുര്ആ്നിന്റെ അക്ഷരങ്ങളെക്കാള്അതധികമുണ്ടെങ്കില്‍ വുസു(12) ഇല്ലാത്തവന് കൊടുക്കുകയും എടുക്കുകയുംചെയ്യാമെന്നും മൗലാനാ മര്ഹൂം2(13) സ്പഷ്ടമായിപ്രസ്താവിച്ചിരിക്കയാണ്.”(14) വിശുദ്ധ ക്വുര്ആതന്‍ പരിഭാഷപ്പെടുത്തുന്നതിന് മതപരമായവിലക്കില്ലെന്നും, പ്രത്യുത ചില നിബന്ധനകള്‍ മാത്രമുള്ളതെന്നും മുകളില്കൊ്ടുത്ത തെളിവുകളില്‍ നിന്നും സുതരാം ഗ്രഹിക്കാവുന്നതാണ്.വിശദവിവരങ്ങള്ക്ക് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധക്വുര്ആ ന്വിിവരണത്തിന്റെ മുഖവുര വായിച്ചു പഠിക്കുക. ക്വുര്ആകന്‍ പരിഭാഷകള്‍ ഒരു ലഘുചരിത്രം ഇസ്ലാമിക വിജയത്തോടുകൂടി തന്നെ അറബിഭാഷ പ്രചരിച്ച നാടുകളില്ക്വു ര്ആ ന്‍ ഗ്രഹിക്കാന്‍ പരിഭാഷയുടെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്അ തിന് വഴങ്ങാതെ, തങ്ങളുടെ ഭാഷാവ്യക്തിത്വം നിലനിര്ത്തിനയ പേര്സ്യ്ന്നാഴടുകളിലാണ് ക്വുര്ആങന്‍ പരിഭാഷക്ക് ഏറെ പ്രചാരം ലഭിച്ചത്. ലോകഭാഷകളിലെ ക്വുര്ആാന്‍ പരിഭാഷകളുടെ പേരുകള്‍ തേടി മുഹമ്മദ് അമാനിമൗലവിയും സഹപ്രവര്ത്തതകരും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഇങ്ങനെസംഗ്രഹിക്കാം: ”ക്വുര്ആദനിന്റെ ഒന്നാമത്തെ പരിഭാഷ ഏതായിരുന്നുവെന്ന്നമുക്കറിയില്ല. ക്രിസ്താബ്ദം ഏതാണ്ട് 1143ല്‍ ഹിജ്റ 6ാം നൂറ്റാണ്ടില്ലബത്തീന്‍ ഭാഷയില്‍ ക്വുര്ആ ന്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത്ക്രിസ്താബ്ദം 1543ല്‍ ക്രിസ്തീയ മിഷനറിമാരാല്പ്രനസിദ്ധപ്പെടുത്തപ്പെട്ടുവെന്നും അല്ലാമാ യൂസുഫലി(15) പ്രസ്താവിച്ചുകാണുന്നു. ക്രി. 17ാം നൂറ്റാണ്ടിലും അതിന് ശേഷവുമായി പല യൂറോപ്യന്ഭാരഷകളിലും പുറത്തിറക്കിയ ചില പരിഭാഷകളെക്കുറിച്ചും അദ്ദേഹംപ്രസ്താവിച്ചിട്ടുണ്ട്. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ്പ്രധാനപ്പെട്ട പല ഭാഷകളിലും ക്വുര്ആണന്‍ പരിഭാഷ പ്രചാരത്തില്വാന്നിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്.”(16) ക്വുര്ആാന്‍ പരിഭാഷകളുടെയും വ്യാഖ്യാനങ്ങളുടെയും ഇന്നലകളിലേക്ക്വെളിച്ചം വീശുന്ന ഒരു ലേഖനം ഇസ്ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പ്രസക്തഭാഗം ഇങ്ങനെ വായിക്കാം: ”ഹിജ്റരണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യാ-പാക് ഉപഭൂഖണ്ഡത്തിലെത്തിയ പ്രബോധനദൗത്യങ്ങള്ക്ക്റ പരിഭാഷകള്‍ അനിവാര്യമായിത്തീര്ന്നു്. തദ്ദേശീയസമുദായങ്ങള്ക്കുവവേണ്ടി ഒരു ഹൈന്ദവ രാജാവിന്റെ നിര്ദേീശപ്രകാരം ഇറാഖീവംശജനായ സിന്ധി പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസീസ് ഹിന്ദി ഭാഷയില്ഒശരു വ്യാഖ്യാനം രചിച്ചു. ഹിജ്റ അഞ്ചാം നൂറ്റാണ്ടുവരെ സിന്ധ്, പഞ്ചാബ്, രജ്പുത്താന പ്രവിശ്യകളിലെ പണ്ഡിതന്മാരുടെയും സ്വൂഫികളുടെയും പ്രധാനവൈജ്ഞാനിക സപര്യമായിരുന്നു തഫ്സീര്‍ രചന.”(17) ചരിത്രത്തിന്റെ നാള്വ1ഴി പ്രകാരം അറബി-പേര്ഷ്യയന്‍ ക്വുര്ആ്ന്വ്യൈഖ്യാനങ്ങള്ക്ക് ശേഷമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ക്വുര്ആ്ന്‍ പരിഭാഷകളുംവ്യഖ്യാനങ്ങളും കടന്നുവന്നത്. പ്രാദേശിക സാഹചര്യങ്ങളുടെയും പ്രബോധനലക്ഷ്യങ്ങളുടെയും വൈജ്ഞാനികമായ ഉള്ക്കാ ഴ്ചയുടെയും പിന്ബജലത്തില്ഇനന്ത്യന്‍ പണ്ഡിതന്മാരില്‍ ചിലര്‍ രചിച്ച ക്വുര്ആലന്‍ വ്യാഖ്യാനങ്ങള്മുവസ്ലിം ലോകത്തെ ക്വുര്ആ്ന്‍ വ്യാഖ്യാനങ്ങളോട് കിടപിടിക്കുന്നതാണ്. നാം പിന്നിലായി എന്തുകൊണ്ട്? ഉത്തരേന്ത്യന്‍ പണ്ഡിതരുടെ പ്രൗഢരചനകളോട് ചേര്ത്തു വെക്കാവുന്നക്വുര്ആ ന്‍ വ്യാഖ്യാനങ്ങളോ, പരിഭാഷകളോ, പഠനങ്ങളോ അക്കാലത്ത് കേരളീയരചയിതാക്കളില്‍ നിന്ന് പുറത്ത് വന്നില്ല. 1855ല്‍ അറബി-മലയാളത്തില്മാ്യന്കുഡട്ടി എളയ പുറത്തിറക്കിയ സമ്പൂര്ണ5 പരിഭാഷക്ക് ശേഷം മലയാളത്തിലുള്ളഒരു സമ്പൂര്ണക പരിഭാഷക്ക് ഒരു നൂറ്റാണ്ട് കൂടി കാത്തിരിക്കേണ്ടിവന്നു! കേരള ചരിത്രത്തിലെ പ്രഥമ ആധികാരിക അംവലംബകൃതിയായ തുഹ്ഫത്തുല്മുെജാഹിദീന്‍ ജന്മംകൊണ്ട നാട്ടില്‍, കേരളവനങ്ങളിലെ മുഴുവന്വൃ്ക്ഷലതാദികളെയും നാലു ഭാഷകളില്‍ പരിചയപ്പെടുത്തുന്ന 500 വീതം താളുകളുള്ള 12 വാള്യങ്ങളില്‍ 350 കൊല്ലം മുമ്പ് മുസ്ലിം മഹാപണ്ഡിതരുടെപ്രധാനസഹായത്താല്‍ ഹോര്ത്തൂ സ് മലബാരിക്കസ് വിരചിതമായ മണ്ണില്‍, ആയിരത്തൊന്ന് രാവുകളും ചഹാര്‍ ദര്വേ്ശ് നോവലും മറ്റും വിവര്ത്തയനംചെയ്യപ്പെട്ട ഭൂമികയില്‍ ക്വുര്ആ്ന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളുംസുലഭമാകാതിരുന്ന സാഹചര്യം ഗവേഷകരുടെ വിശദാന്വേഷണത്തിന് വിഷയീഭവിക്കേണ്ടതുതന്നെയാണ്. കേരളത്തിലെ പൊതുമണ്ഡലത്തെ ആഴത്തില്‍ സ്വാധീനിക്കുകയും മലയാളിയുടെജീവിതാവബോധം കരുപ്പിടിപ്പിക്കുന്നതില്‍ സാര്ഥ്കമായ സംഭാവനകളര്പ്പിടക്കുകയുംചെയ്ത സമഗ്രദര്ശനനമാണ് ഇസ്ലാം മതം. പക്ഷേ, അതിന്റെ വേദഗ്രന്ഥത്തെ മലയാളസാഹിത്യത്തിന് പോലും ഏറെക്കുറെ അന്യമാകുന്ന സ്ഥിതിവിശേഷം എങ്ങനെകടന്നുവന്നുവെന്നത് ഗൗരവതരമായ അക്കാദമിക പഠനങ്ങള്ക്വി ധേയമാക്കേണ്ടതുണ്ട് എന്നതില്‍ സന്ദേഹമില്ല.(അവസാനിച്ചില്ല) റഫറന്സ്ി: 1. സര്‍ തോമസ് ആര്നലള്ഡ്്-ഇസ്‌ലാം പ്രബോധനവും പ്രചാരവും- വിവര്ത്ത നം (2) (3), ഈ ഉദ്ധരണികള്‍ ഐ.പി.എച്ച് (കോഴിക്കോട്) പ്രസിദ്ധീകരിച്ചസര്‍ തോമസ് ആര്ണ്ള്ഡി്ന്റെ ഇസ്‌ലാം പ്രബോധനും പ്രചാരവും’എന്നഗ്രന്ഥത്തിന്റെ വിവര്ത്തഡനത്തില്‍ നിന്ന്. (4) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായമാപ്പിളസാഹിത്യ പരമ്പര്യം (സാഹിത്യ ചരിത്രം) അല്ഹുാദാ, കോഴിക്കോട്, 1978. (5) പെരുമ്പാവൂര്‍ എച്.ഒ.എല്‍. മരിക്കാരുടെ പുത്രന്‍.(10/07/1914-30/10/1984).തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്‌ലിംലീഗ്പ്രസിഡന്റ്. ഇസ്‌ലാഹീ പ്രസാധനരംഗത്തെ അതികായന്‍. (6) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം (7) അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- ഇസ്‌ലാം രാജമാര്ഗംി. ഐ. പി.എച്ച് പരിഭാഷ. (8) പി.മുഹമ്മദ് മൈതീന്‍, വിശുദ്ധ ഖുര്ആാന്‍ വിവര്ത്ത നം. (9) പി. അഹമ്മദ് മൈതീന്‍ വക്കം, വിശുദ്ധക്വുര്ആസന്‍ പരിഭാഷ, കേരള സര്വതകലാശാല. (10) ഇസ്ലാമിക് എന്സൈമക്ലോപീഡിയ-സംശോധനം: അബ്ദുല്‍ മജീദ് വാരണാക്കര, വീണാബുക് ഹൗസ്, തിരുവനന്തപുരം, മാര്ച്ച് 2002. (11) വിശുദ്ധ ക്വുര്ആ്ന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി – മുഖവുര. (12) വുദൂഅ് അഥവാ അംഗശുദ്ധി വരുത്തല്‍. (13) ചാലിയം അഹ്മദ് കോയ (14) ‘ക്വുര്ആദന്‍ വ്യാഖ്യാനങ്ങള്‍, ക്വുര്ആാന്‍ തര്ജ മ; ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍’, കെ.വി. മുഹമ്മദ് മുസ്ല്യാര്‍ (കൂറ്റനാട്), സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചേളാരി, പേജ് 36. (15) 1936ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ ക്വുര്ആ്ന്‍ ഇംഗ്ലീഷ് വിവര്ത്ത നത്തിന്റെ രചയിതാവ്. 1872-1953 . (16) മുഹമ്മദ് അമാനി മൗലവി-വിശുദ്ധ ക്വുര്ആയന്‍ വിവരണം-മുഖവുര. (17) ഇസ്ലാമിക വിജ്ഞാന കോശം (ഐ.പി.എച്ച്), വാള്യം 12, പേജ് 493.

എല്ലാനല്ലവർക്കും വിവാഹം

അല്ലാഹുവിന്നു വേണ്ടി മനുഷ്യര്‍ നിര്‍വ്വഹിക്കുന്നതിന്നായി കല്‍പ്പിക്കപ്പെട്ട മഹത്തായ ആരാധനകളിലൊന്നാണ് ഉംറ: ഇത് അല്ലാഹുവിനെ ആരാധിക്കുന്നതിനായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅബയും പരിസരവുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കേണ്ടതാണ്. ഇതിന് ഹജ്ജ് കര്‍മ്മത്തെപ്പോലെ കാലവും സമയവുമായി ബന്ധമൊന്നുമില്ല ഏത് കാലത്തും എപ്പോള്‍ വേണമെങ്കിലും നിര്‍വ്വഹിക്കാവുന്നതാണ്.
ഉംറ ഒരു മുസ്‌ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമുള്ളത്. അല്ലാഹു പറയുന്നു,”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിര്‍വ്വഹിക്കല്‍ ” (സൂറ: ബഖറ: 196). എന്നാല്‍ കഴിയുമെങ്കില്‍ കൂടുതല്‍ നിര്‍വ്വഹിക്കല്‍ സുന്നത്താണ്. നബി(സ) പറയുന്നു: ”ഒരു ഉംറ ചെയ്തു പിന്നീട് ഒന്നു കൂടി നിര്‍വ്വഹിക്കല്‍ അത് അവക്കിടയിലുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമാണ്’ (ഹദീസ് മുസ്‌ലിം)
(എന്നാല്‍ ഒരിക്കല്‍ ഉംറ നിര്‍വ്വഹിച്ച് അപ്പോള്‍തന്നെ വീണ്ടും മീഖാത്തില്‍ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് അതേ യാത്രയില്‍ തന്നെ ഒന്നിലധികം തവണ ഉംറ ചെയ്യുന്ന പ്രവണത ചിലരില്‍ കാണാറുണ്ട്‌ അതല്ല മേല്‍ പറഞ്ഞ ഹദീസുകൊണ്ടുള്ള ഉദ്ദേശ്യം. അത്തരത്തില്‍ ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിർവഹിക്കുന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല.
മുഹമ്മദ് നബി(സ) തന്റെ ഹജ്ജ് വേളയില്‍ ആഴ്ചകളോളം മക്കയില്‍ താമസിച്ചിട്ടുകൂടി പ്രസ്തുത യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വ്വഹിച്ചിട്ടില്ല എന്നകാര്യം നാം പ്രത്യേകം മനസ്സിലാക്കി യിരിക്കേണ്ടതാണ്.
ഉംറയുടെ റുക്‌നുകള്‍: ഇഹ്‌റാം, ത്വവാഫ്, സഅ്‌യ് എന്നിവയാണ് ഉംറയുടെ റുക്‌നുകള്‍; ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടുപോയാല്‍ ഉംറ നിഷ്ഫലമായിത്തീരുന്നതാണ്.

സുഹൈർചുങ്കത്തറ

ഭാര്യക്ക് ഭർത്താവുണ്ട്. ഭർത്താവിന് ഭാര്യയും . മാതാപിതാക്കൾക്ക് മക്കൾ. മക്കൾക്ക് മാതാപിതാക്കളും. സഹോദരിക്കു സഹോദരൻ. മറിച്ചും. അതുകൊണ്ട്, പരസ്പരംസുഖവും സന്തോഷവും സ്‌നേഹവും സഹായവും പങ്കുവെക്കാം. അൽഹംദുലില്ലാ. ഇണകൾ. സകലസൃഷ്ടികളിലും ഇണകൾ.

“എല്ലാവസ്തുക്കളിൽ നിന്നും നാം ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. (ദാരിയാത്ത്49)

വിവാഹ ദിവസത്തെക്കുറിച്ച് ചിന്തിക്കൂ.

വീട്ടുകാർ. കൂട്ടുകാർ. നാട്ടുകാർ. ബന്ധുക്കൾ. ആരവം. ആഘോഷം. ജീവിതത്തിലേക്കുസഹായികടന്നുവരികയാണ്. പാതി. പുതുജീവിതംതുടങ്ങുകയാണ്. അന്ത്യനാൾവരെ നിലനിൽക്കാറുളള മഹാകുടുംബത്തിന്റെ ഉദ്ഘാടനം. ഈ പുണ്യകർമത്തിലാണ് ചിലപ്പോൾ കരിനിഴൽ. പുക. കറ. ചെളി. സ്ത്രീധനവും അനുബന്ധങ്ങളും.

സന്തോഷവും സ്‌നേഹവും സുഖവും കൈമാറുന്ന സുന്ദര സന്ദർഭത്തിൽ ദുഃഖവും വ്യസനവും പേടിയും വിതച്ചു കൊണ്ട്സ്ത്രീധനം കടന്നുവരുന്നു. അവൻ അവളെയാണേൽക്കുന്നത്. അവൾ അവനെയല്ല. എത്രയെത്ര കപട സമത്വവാദികൾ അഭിനയിച്ചാലും, ഘോരഘോരം പ്രസംഗിച്ചാലും എഴുതിയാലും അല്ല. എന്നിട്ടും ഇവിടെ അവൾക്കും വീട്ടുകാർക്കുമാണ് കറയും ചെളിയും പുകയും പുരണ്ട സന്തോഷം. കനത്ത കനം. സാമ്പത്തിക ബാധ്യത.

അവന്നോ? അവന്റെവിട്ടുകാർക്കോ? വെറും സന്തോഷം നിറഞ്ഞസന്തോഷം. സ്ത്രീധനമുണ്ടെങ്കിലും ഇലെങ്കിലും ജീവിതം തുടങ്ങുന്നത് സുഖവും ദുഃഖവും എളുപ്പവും ഞെരുക്കവും. അങ്ങനെയങ്ങനെ, മരണം വരെ എല്ലാദിവസവും ഉദിച്ച സ്തമിക്കുന്നു. രാവും പകലും, ചൂടും തണുപ്പും, മഞ്ഞും മഴയും,വെയിലും. അങ്ങനെയങ്ങനെ. ഇത് കുടുംബ ജീവിതത്തിന്റെ വഴി. കുടുംബമില്ലാത്ത ജീവിതം കുടുംബമില്ലാതെ, വെറും ജീവിതവുമായി ക്കഴിയുന്ന ഒട്ടേറെപ്പേരിവിടെയുണ്ട്. അവർ പലതരം.

1. മനപ്പൂർവം വേണ്ടെന്ന് വച്ചവർ. ആദർശമോആവശ്യമോഅവേശമോഒക്കെയാകാംകാരണം. സന്യാസി, കന്യാസ്ത്രീ, ”ഞാനാണ്രാഷ്ട്രം. എനിക്കുശേഷംപ്രളയം” എന്നുലൂയിപതിനാലാമൻരാജാവ്പറഞ്ഞു. മാതാപിതാക്കൾകുടുംബജീവിതംനയിച്ചതുകൊണ്ട്ഞാനുണ്ടായി. എന്നിലൂടെഇനിയാരുംവേണ്ടെന്നഭാവം.

2. ഇതുവരെയും വിവാഹിതരായിട്ടില്ലാത്തവർ രണ്ടാം കൂട്ടർ. ആഗ്രഹമുണ്ട്. തിരയുന്നുണ്ട്. നടക്കുന്നില്ല. സ്വപ്നം കാണുന്നുണ്ട്. പകൽ സ്വപ്നവും രാക്കിനാവും. ഇപ്പോൾ സ്വപ്നം കാണുന്നതു പോലും നിർത്തി. മുഖത്തു നേരിയ നിഴലുകൾ. കറുപ്പു പടർന്ന കണ്ണുകൾ. പ്രതീക്ഷയുടെ പുതുനാമ്പുകൾ തിരയുന്നതു പോലും നിർത്തി.

3. കുടുംബ ജീവിതം ഇടവഴിക്കു നിന്നു പോയവർ മൂന്നാം വിഭാഗം. വിവാഹ മോചനം നേടിയവർ. വിവാഹ ദിവസം വീണ്ടും ഓർക്കും. നാട്ടുകാർ, വീട്ടുകാർ, ബന്ധുക്കൾ, ആരവങ്ങൾ. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ്വഴി പിരിഞ്ഞു. കാരണം അവനോ അവളോ ആകട്ടെ. കുടുംബ ജീവിതത്തിന്റെ നവരസങ്ങൾ മുഴുവനറിഞ്ഞ അവരിതാ പരീക്ഷണത്തിന്റെപടുകുഴിയിൽ. സഹായിപോയി. യാത്രക്കിടയിൽ ടയറിന്റെ കാറ്റൊഴിഞ്ഞു. കൂടെ നടന്നയാൾ പിടിവിട്ടുപോയി. നീറുന്ന മനസ്സും നോവുന്ന, നുള്ളി നോവിക്കുന്ന ജീവിത സാഹചര്യങ്ങളും. ചുറ്റും നീണ്ടനാവുകൾ, കുത്തിപ്പറയുന്ന വാക്കുകൾ. ഇടക്കു, അണിനും പെണ്ണിനു നട്ടം തിരിയുന്ന മക്കൾ. ആരാണു കുറ്റവാളി? ആണോ? പെണ്ണോ?. അമ്മോശനോ? അമ്മായിയോ?. അളിയനോ? നാത്തൂനോ?. അയൽവാസിയോ? നാട്ടുകാരനോ? കൂട്ടുകാരോ?. അരുത്! ഒരു കുടുംബം തകരാൻ, തളരാൻ നമ്മളാരുമിടയാവരുത്. അല്ലാഹുവിന്റെ വിശുദ്ധമായതിരുനാമത്തിലാണ് ബന്ധം തുടങ്ങിയത്. ഇസ്‌ലാമിന്റെ പേരിലാണ്ജനം സാക്ഷിനിന്നത്. വാക്കുകളുടെ ഇടർച്ചയോ പ്രവർത്തികളുടെ പകർച്ചയോ തെറ്റുധാരണക്ക് ഇടവരരുത്. സംശയമില്ലാത്ത നോക്കും വാക്കുമാകട്ടെ നമ്മുടേത്.

4,കുടുംബ ജീവിതവഴിയിലെവിടെയോ വച്ച് പങ്കാളി മരണപ്പെട്ടതാണ് നാലാം വിഭാഗം. എന്തൊരു സന്തോഷപ്രദമായിരുന്നു ആജീവിതം. പെട്ടന്നതാ മരണം കടന്നു വരുന്നു. അതോടെ കുടുംബ ജീവിതം തികച്ചും തൽക്കാലം സ്തംഭിച്ചു നിൽക്കുകയാണ്.. എന്താണു മുന്നിൽ? ഇന്നലെവരെ ഒരുമിച്ചു കിടന്നവർ. ഇന്നിതാ മുഖ മടക്കം മൂടി നിവർന്നു കിടക്കുകയാണ്. ഒറ്റക്ക്. ആരും കൂടെ കിടക്കുന്നില്ല. മിണ്ടാട്ടമില്ല. ഹൃദയം കീറുന്ന ഏങ്ങലടികൾ. ഏങ്ങിക്കരച്ചിൽ. അനാഥരായ മക്കൾ. ആശബ്ദം ഇനി മുഴങ്ങില്ല. ആവിളിയിനി കേൾക്കില്ല. ആവസ്ത്രം ഇനിയാഗന്ധം ചുരത്തില്ല. വീട്ടിലെ സജീവസാനിദ്ധ്യം വിറങ്ങലിച്ചു നില്ക്കയാണ്. ഇങ്ങനെ പലനിലയ്ക്കും കുടുംബ ജീവിതം നഷ്ടപ്പെട്ട, പങ്കാളിയെ കിട്ടിയിട്ടില്ലാത്ത ഒട്ടേറെ വനിതകളുണ്ടീദുനിയാവിൽ. അവർക്കുസംഘടനയില്ല. സാരഥികളില്ല. ശബ്ദമില്ല. മുദ്രാവാക്യങ്ങളില്ല. വീടുകളിൽ ഒതുങ്ങിക്കഴിയുകയാണവർ. അവിവാഹിതകളും വിവാഹമുക്തകളും വിധവകളുമായ ആവനിതകൾക്കും വേണമൊരു ജീവിതം. ഒന്നാം ജീവിതമോ രണ്ടാം ജീവിതമോ. വിലങ്ങുതടികൾ അവർക്ക്മജ്ജയും മാംസവും ശരീരവും മനസ്സുമുണ്ട്. സ്വപ്നവും സങ്കൽപങ്ങളുമുണ്ട്. ഒരവസരം നൽകൂ. മനസ്സിലെ സുന്ദര സ്വപ്നങ്ങൾ നമുക്കും കേൾക്കുമാറാവും. എന്താണുതടസ്സം? എന്താണീ ബിലങ്ങു തടികൾ? അവിവാഹിതകളുടെ കാര്യം പറയാൻ ഏറെയേറെയാളുണ്ട്. പക്ഷെ, കൊക്കിലൊതുങ്ങുന്നതിനപ്പുറത്തത്രെ കാര്യങ്ങൾ. ആവിവാഹ സെൻസസ്സ്സാധാരണ സെൽസസ്സല്ല. വിവാഹക്കമ്പോളത്തിൽ പെണ്ണേറെയാണ്.

1000ന് 1036 സ്ത്രീ എന്നത്സാധാരണ സെൻസസ്സാണ്. വിവാഹ സെൻസസ്സിൽ 18 മുതൽ 25 വരെ പ്രായമുളള വനിതകളെല്ലാം 25 കാരനായ അവിവാഹിതന്റെ മുന്നിൽ ക്യൂവാണ്. അവൻ നോക്കുന്നത്മനസ്സു കൊണ്ട് മാത്രമല്ല. കണ്ണ്കൊണ്ടു കൂടിയാണ്. മിക്കവരും അന്വേഷിക്കുന്നത്അ വളെക്കുറിച്ചെന്നതിനേക്കാൾ നാവു കൊണ്ട് അവളുടെ സാമ്പത്തിക ചുറ്റുപാടുകളെയാണ്. അതുകൊണ്ട് പെണ്ണന്വേഷിക്കുന്ന ചെറുക്കന്റെ മുമ്പിൽ നീണ്ടനിരയാണ്. ആകണ്ണുകൾക്ക്തഴയാൻ എമ്പാടും സൗന്ദര്യക്കുറവുകളും സൗകര്യക്കുറവുകളും ഉണ്ട്. മറ്റെന്ത് പോരായ്മയുണ്ടെങ്കിലും സൗന്ദര്യം എന്നതികവിൽ, നിറവിൽ, പൊലിമയിൽ എല്ലാ കുറവുകൾക്കും നേരെ കണ്ണടയ്ക്കാൻ ചെറുക്കനുളള സാമർത്ഥ്യ മൊന്നു വേറെത്തന്നെ. ആരെയൊക്കെയാണീ നീണ്ട നിരയിൽ നാം കാണുന്നത്. സാധാരണ പെൺകൊടികൾ മാത്രമല്ല. 18മുതൽ 40വരെ പ്രായമായിട്ടും വിവാഹം കഴിയാത്തവർ, വിരൂപകൾ, വികലാംഗകൾ, പേരുദോഷം വീണ കുടുംബങ്ങളിലെ സ്ത്രീകൾ, മതം മാറിയതിന്റെ പേരിൽ കുടുംബം നഷ്ടപ്പെട്ടവർ, മഹാരോഗിണികൾ, ദരിദ്രകൾ, ജീവിതയാത്രക്കിടയിൽ പരിചയപ്പെട്ടവനെ പ്രണയിച്ച് ഇറങ്ങിപ്പോന്നവർ… ഇങ്ങനെപലരും. അതിനുപുറമെയാണ് വാഹമോചിതകളും വിധവകളും.

ഈ പോരായ്മകളെല്ലാമുളള പുരുഷൻ ഈ നീണ്ട നിരയിൽ നിന്ന്പ ലപ്പോഴും തിരഞ്ഞെടുക്കുക എല്ലാം തികഞ്ഞവളെ മാത്രമാണ്. ചുരുക്കം സാധാരണയുവാക്കൾ, ഈപോരായ്മയൊന്നുമില്ലാത്ത യുവാക്കൾ, പോരായ്മകളുളള യുവതികളെ തിരഞ്ഞെടുത്തത് നന്ദിപൂർവം നമുക്ക് ഓർക്കാം. അവർക്കായി പ്രാർത്ഥിക്കാം. മൊട്ടു സൂചിക്കു ജെ.സി.ബി ഇതിനൊക്കെപ്പുറമെയാണ് സ്ത്രീധനവും അനുബന്ധ തിന്മകളും ധൂർത്തും ആഢംബരവും ആർഭാടവും. സ്ത്രീധനത്തെ താങ്ങി നിർത്തുന്നത് 2 ഘടകങ്ങൾ. ഒന്ന് വിവാഹ ച്ചെലവ്. രണ്ട്ആഭരണഭ്രമം. നോക്കൂ രണ്ടും വലിയ ഭാരമാണ്പെണ്ണിനുമേൽ കെട്ടിവെക്കുന്നത്. രണ്ടും അനാവശ്യം. മൊട്ടു സൂചിയെടുക്കാൻ ജെ.സി.ബി കൊണ്ടുവരികയാണ്ചി ലർ.

മക്കളെ നല്ലൊരു യുവാവിന്കെട്ടിച്ചു കൊടുക്കാൻ എന്തുവേണം? വളരെ ലളിതമാണ്ചടങ്ങ്. 1-വരൻ 2-വധു 3-രക്ഷിതാവ് 4-രണ്ടുസാക്ഷികൾ കഴിഞ്ഞു. പുരുഷന്റെ വകയായി വിവാഹ ശേഷം ഒരു സൽക്കാരം. സദ്യയല്ല. സൽക്കാരം. സദ്യഭക്ഷണംതന്നെയാണ്. സൽക്കാരം ഭക്ഷണമോ വെളളമോ ചായയോ പായസമോ ആവാം. എതാണുത്തമം? തിരുനബിലയരുളി. ക്ടയ്ക്കച്ഛശ്ലഗ്നറ്റത്മശ്ലഡ്ഡല്ലയ്ക്കഹ്നച്ഛല്പ ഏറ്റവുംശ്രേഷ്ഠമായവിവാഹംഏറ്റവുംലളിതമായതാണ്. “ഒരുസ്ത്രീയുടെഅനുഗ്രഹവർദ്ധനവിൽപെട്ടതാണ്അവളെവിവാഹമാലോചിക്കുകഎളുപ്പമായിരിക്കും, അവൾക്ക്മഹ്ർകൊടുക്കുകഎളുപ്പമായിരിക്കുംഎന്നത്.” അല്ലാഹുഅരുളിയല്ലോ. “അല്ലാഹുനിങ്ങൾക്ക്എളുപ്പമുണ്ടാക്കാൻഉദ്ദേശിക്കുന്നു.മനുഷ്യൻദുർബലനായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” -നിസാഅ്28 “നിങ്ങൾക്കുമതത്തിൽഅവൻഒരുപ്രയാസവുംനിശ്ചയിച്ചിട്ടില്ല”. -ഹജ്ജ്78 തിരുനബിയരുളി. “തീർച്ചയായുംമതംഎളുപ്പമാണ്.” അരിയുംതുണിയുംമരുന്നുംപോലുംവാങ്ങാൻമതിയായകാശില്ലാത്തവൻജ്വല്ലറിയിൽകയറിയിറങ്ങുകയാണ്. പുതുപുത്തൻഫാഷനുകൾമേനിയിൽപുളഞ്ഞുകളിക്കുകയാണ്. വീടില്ലാത്തവൾ, തമ്മിൽതാമസിക്കുന്നവൾ, വാടകവീട്ടിൽകഴിയുന്നവൾ-പൊന്നുമുക്കിയപണ്ടങ്ങൾഇടക്കിടക്കണിയുകയാണ്. ഒറ്റപ്പവനാണെങ്കിൽപോലുമത്13000 രുപയോളമാണ്. സ്ത്രീധനം10ഉം10ഉംഎന്നുപറഞ്ഞാൽ10000രൂപയുംഒരുലക്ഷത്തിമുപ്പതിനായിരംരൂപയുമാണ്. ആദ്യത്തെപത്ത്പതിനായിരംരൂപ. രണ്ടാമത്തെപത്ത്, 10പവൻ. കീറത്തുണിയുടുത്ത്ചെറ്റപ്പുരയിൽകീറപ്പായവിരിച്ചുകിടക്കുന്നപീറപ്പയ്യനുംചോദിക്കുന്നത്, ആശിക്കുന്നത്, വാങ്ങുന്നത്ലക്ഷങ്ങളാണ്. പച്ചപ്പാവങ്ങൾപോലുംലക്ഷങ്ങൾകൊടുക്കാമെന്ന്വാക്ക്കൊടുക്കുന്നത്, പണക്കാരെയുംസേവകരെയുംകണ്ടിട്ടാണ്. പുണ്യമല്ല, പാപമാണ് വിവാഹംപുണ്യം. വിവാഹജീവിതംപുണ്യം. “നിന്റെഭാര്യയുടെവായിൽവെച്ചുകൊടുക്കുന്നഉരുളയുംദാനധർമം” എന്നും“നിങ്ങളുടെലൈംഗികാവയത്തിൽദാനധർമമുണ്ട്”എന്നുംതിരുനബിയരുളി.ഒട്ടേറെയൊട്ടേറെപുണ്യങ്ങളുടെപരമ്പരയാണ്വിവാഹം. മക്കൾ, മക്കളുടെപരിപാലനം, വിദ്യാഭ്യാസം, തുടങ്ങിഎത്രയെത്രപുണ്യമേഖലകൾ! ഈവിവാഹത്തിന്റെപുണ്യഅസ്ഥിവാരത്തെയാകെസ്ത്രീധനമെന്നവൃത്തികെട്ടകൈക്കൂലികൊണ്ട്മലിനമാക്കുന്നത്. മാമൂലുകളുടെമാറാപ്പുപേറിയസമുദായം, സ്വയംകുഴിച്ചകുഴിയാണ്സ്ത്രീധനം. അതുകൊണ്ട്സ്ത്രീധനസഹായംപുണ്യമല്ല. പാപമത്രെ. ധർമമല്ല. അധർമമത്രെ ”അല്ലാഹുതീർച്ചയായുംനല്ലവൻ.അവൻനല്ലതേസ്വീകരിക്കൂ” എന്നത്രെറസൂൽഅരുളിയത്. അതുകൊണ്ട്സ്ത്രീധനംഎന്നതിന്മയിലൂടെവിവാഹംഎന്നനന്മവിളയിക്കാൻശ്രമിക്കരുത്. പറഞ്ഞല്ലോസ്ത്രീധനത്തെതാങ്ങിനിർത്തുന്നരണ്ട്ഘടകങ്ങൾ. ആഭരണഭ്രമത്തെക്കുറിച്ച്ചിന്തിക്കൂ. കോടിക്കണക്കിന്രൂപയല്ലേവനിതകളുടെശരീരത്തിലുംലോക്കറിലുമായിചത്തുകിടക്കുന്നത്. ‘ഡെഡ്അസറ്റ്’.പണയംവെക്കുന്നു. പലിശവാങ്ങുന്നു. ചിലർസകാത്ത്കൊടുക്കുന്നില്ല. ചിലർപണ്ടംഉളളതുകൊണ്ട്വേഷംഇസ്‌ലാമികമാക്കുന്നില്ല. വസ്ത്രംആവശ്യം. ഭക്ഷണംആവശ്യം. പാർപ്പിടംആവശ്യം. പേന, വാച്ച്, കണ്ണട, കുട, മൊബൈൽ, വാഹനം, മരുന്ന്, കത്തി, കോടാലി, കൈക്കോട്ട്. ഇങ്ങനെനൂറുകണക്കിന്അവശ്യവസ്തുക്കൾ. സഹോദരീ, പറയൂ, ഇതിലെവിടെയാണ്ആഭരണത്തിന്റെസ്ഥാനം? അതും10ഉം, 100ഉം, 1000ഉംരൂപയുടെസാധാരണഉപകരണങ്ങൾക്ക്പകരം, മിക്കപ്പോഴുംലക്ഷംരൂപയുടെയെങ്കിലുംആഭരണമാണ്മിക്കസ്ത്രീകളുടെയുംവശം. ചെറുപ്പത്തിൽഒരുമാല, രണ്ട്വള, ഒരുമോതിരം. വിവാഹത്തലേന്ന്, തലേആഴ്ച, അതാലക്ഷങ്ങൾ. ഇതിന്റെകാരണമാകട്ടെആഭരണഭ്രമവും. ഇവിടെയാണ്, കുറ്റിപ്പുറത്ത്1987ൽചേർന്നമുജാഹിദ്സംസ്ഥാനസമ്മേളനത്തിലെരണ്ട്പ്രമേയങ്ങൾമറക്കാതിരിക്കേണ്ടത്. 1-ആഭരണഭ്രമംഒഴിവാക്കുക. 2-ആഭരണങ്ങൾക്ക്സർക്കാർരജിസ്‌ട്രേഷൻഏർപ്പെടുത്തുക. രക്ഷിതാക്കളേ, ഒരുകൊച്ചുപെൺകുട്ടിയുടെവിവാഹത്തിന്ലക്ഷങ്ങൾചെലവിടുന്നഇപ്പണിനിർത്താൻസമയമായിരിക്കുന്നു. തിരുനബി 12 വിവാഹങ്ങൾനടത്തി. ഒന്നിലുംആഭരണംമഹ്ർകൊടുത്തിട്ടേയില്ല. വെറുംകൂലിപ്പണിക്കാരൻപോലുംഒരുപവനെങ്കിലുംമഹ്ർകൊടുക്കുകയാണ്. മഹ്ർഎന്ന്കേൾക്കുമ്പോൾതന്നെയവർക്ക്ജ്വല്ലറിയാണോർമ്മവരുന്നത്. ആവർത്തിക്കട്ടെ. മൊട്ടുസൂചിയെടുക്കാൻജെ.സി.ബിവേണ്ട. എന്തുണ്ട്പരിഹാരം പ്രശ്‌നംഎന്താണെന്ന്എല്ലാവർക്കുമറിയാം. എന്താണ്വേണ്ടത്എന്നുംഎല്ലാവർക്കുമറിയാം. എല്ലാനല്ലവർക്കുംവിവാഹംവേണം. പടച്ചവനെആരാധിക്കുന്ന, മാത്രംവിളിച്ചുപ്രാർത്ഥിക്കുന്ന, ഇസ്‌ലാമികവേഷംധരിക്കുന്ന, 5നേരംനമസ്‌ക്കരിക്കുന്നഎല്ലാനല്ലവർക്കുംവിവാഹം. അതാകട്ടെനമ്മുടെമുദ്രാവാക്യം. എന്താണ്പരിഹാരം? 1. സ്ത്രീധനംഒഴിവാക്കണം, വാങ്ങരുത്, കൊടുക്കരുത്, പ്രോത്സാഹിപ്പിക്കരുത് 2. വാങ്ങിയവർതിരിച്ചുകൊടുക്കണം. 3. കൊടുത്തവർതിരിച്ചുചോദിക്കണം. കൊമ്പില്ലാത്തആടിനെകൊമ്പുള്ളആട്കുത്തിയാൽഅല്ലാഹുആടിനുകൊമ്പുകൊടുത്തിട്ട്, തിരിച്ചുകുത്താൻപറയുന്നപരലോകമാണ്നമ്മെകാത്തിരിക്കുന്നത്. മറക്കണ്ട 4. സ്ത്രീധനവിവാഹങ്ങളിൽനമ്മുടെസാന്നിധ്യംവേണ്ടെന്നുവെക്കുക. 5. സ്ത്രീധനംവാങ്ങുകയോകൊടുക്കുകയോചെയ്യുന്നചർച്ചയിൽ, നിശ്ചയത്തിൽപങ്കെടുക്കാതിരിക്കുക 6. വിവാഹംലളിതമാക്കുക എന്തിനാസ്ത്രീധനംവാങ്ങുന്നതെന്നചോദ്യത്തിന്റെഉത്തരംകല്ല്യാണത്തിനുചെലവില്ലേഎന്നാണ്. അതിനുത്തരമാണീലളിതവിവാഹം. വയറുനിറയെപ്രസംഗവുംപായസവും. 7. വീട്ടിലെകോളിംഗ്ബെല്ലിനുചുവടെ’സ്ത്രീധനവിവാഹത്തിന്ദയവായിക്ഷണിക്കരുത്’ എന്നെഴുതുക. 8. ആഭരണംഒഴിവാക്കുക. 9. പത്രം, മിമ്പർ, വേദി, എസ്.എം.എസ്, ബോർഡ്, ബാനർഇവയിലെല്ലാംസ്ത്രീധനവിരുദ്ധസന്ദേശംകൊടുക്കുക. 10. സ്ത്രീധനവിരുദ്ധസമിതിപ്രാദേശികമായുംകേരളാടിസ്ഥാനത്തിലുംരൂപീകരിക്കുക. 11. ചർച്ച, സെമിനാർ, പ്രതിജ്ഞസംഘടിപ്പിക്കുക. 12) സ്ത്രീധനരഹിതസംഘവിവാഹങ്ങൾസംഘടിപ്പിക്കുക. എനിക്ക്ചെയ്യാനുള്ളത് പലർക്കുംപരാതിമറ്റുള്ളവരൊന്നുംചെയ്യുന്നില്ലഎന്നാണ്. ഒരുവിരലങ്ങോട്ട്ചൂണ്ടുമ്പോൾ, മൂന്നുവിരൽനമ്മുടെനെഞ്ചിനുനേരെയാണ്ചൂണ്ടുന്നത്. സ്വന്തംവീട്ടിൽ, മഹല്ലിൽനമ്മൾകഴിയുന്നത്നടപ്പാക്കുക. എന്നിട്ട്മറ്റുള്ളവരോട്പറയുക. ഇവിടെനമുക്കൊരുപാട്ചെയ്യാനുണ്ട്. കഴിയും. ഫലവുമുണ്ടാകും. ഇൻ ശാഅല്ലാഹ്.പ്രാർത്ഥിക്കുക, പ്രവർത്തിക്കുക. സംഘടനയില്ലാത്തവർക്ക്വേണ്ടിഈവരികൾ. ശബ്ദമില്ലാത്തവർക്ക്വേണ്ടിഈശബ്ദം. വേദിയില്ലാത്തവർക്ക്വേണ്ടിഈവേദി. അല്ലാഹുഅനുഗ്രഹിക്കട്ടെ. ആമീൻ

അവധിക്കാല ചിന്തകൾ


സുഹൈർ ചുങ്കത്തറ

കേരളം വേനൽ ചൂടിലേക്ക് അവധിക്കാലം വന്നു.പുതിയ യാത്രകളും ടൂറുകളും കളികളും വിനോദങ്ങളും.

പത്തു മാസമായി അളന്നു മുറിച്ച സമയക്രമങ്ങളായിരുന്നു. പഠനവും ഒരുക്കവും വിദ്യാലയത്തിലേക്കുള്ള യാത്രയും തത്രപ്പാടും മടക്കവും വിനോദവും. പിന്നെ ഹോംവർക്കും ഉറക്കവും. ഇതിനിടയിൽ പടച്ചവന്റെ കൽപ്പനകൾ അനുസരിച്ച് ഇസ്ലാമിന്റെ കർമ്മ ധർമ്മങ്ങളും.

ആ ചിട്ടകളൊക്കെ വെക്കേഷനിലും വേണ്ടതാണല്ലോ നിങ്ങൾക്ക് തന്നെ അറിയാം. ഒന്നും മറ്റാർക്കോ വേണ്ടിയുമായിരുന്നില്ലെന്ന്. എല്ലാം അവനവനും പടച്ചവനും തമ്മിലുള്ള ബന്ധമായിരുന്നെന്ന്.

അധ്യാപകരോ രക്ഷിതാക്കളോ വാര്‍ഡനോ മേട്രനോ അല്ല, സ്വർഗ്ഗ മാർഗ്ഗമായ ആരാധനകൾക്കും അനുഷ്ടാനങ്ങൾക്കും കാരണവും പ്രചോദനവും.

മറിച്ച്, പരലോകബോധമാണ്. ഏവരെയും ഒരുമിച്ചു കൂട്ടുന്ന അന്ത്യനാളില്‍, ആദ്യത്തെയാള് മുതല്‍ അവസാനയാള് വരെ ഏവരെയും ഒരുമിച്ച് കൂട്ടുന്ന അന്ത്യനാളിൽ (ആദ്യത്തെ ആൾ  മുതൽ അവസാനത്തെ ആൾ വരെ) നമ്മോട് പടച്ചവന്റെ വിചാരണയുണ്ടാവും. അന്നു മറുപടി പറയണമെങ്കില്‍,ഇവിടെ മര്യാദയോടും മാന്യതയോടും സൂക്ഷമതയോട് കൂടിയും കർമ്മ ധർമ്മങ്ങൾ ചെയ്യണം. തിൻമകൾ ഒഴിവാക്കണം..

നമ്മള്  വായിച്ചു , കേട്ട, പടച്ചവന്റെ സുവാർത്തയും താക്കീതും:

”(അന്ന്) ആര് അതിര്  കവിയുകയും ഇഹലോക ജീവിതത്തിനു കൂടുതൽ പ്രാധാന്യം  നൽകുകയും ചെയ്തുവോ (അവന്ന്) കത്തി ജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. അപ്പോൾ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് നിലക്ക് നിർത്തുകയും ചെയ്തുവോ (അവന്ന്) സ്വർഗ്ഗം തന്നെയാണ് സങ്കേതം”. -(നാസിആത്ത് 37-41) 

ഇന്നലെയും, ഇന്നും, നാളെയും, നമുക്കൊരുപോലെയാണ്. ചെറുപ്പത്തിലും, വലിപ്പത്തിലും, രഹസ്യത്തിലും, പരസ്യത്തിലും, പ്രവൃത്തി ദിനങ്ങളിലും, അവധി ദിവസങ്ങളിലും. കാരണം, ഇസ്‌ലാം എന്നും, എപ്പോഴും, എവിടേക്കും, ആർക്കുമുള്ളതാണ്.

 

ഇതാ, മഹിതമായ ഖുർആന്റെ സന്ദേശം: ”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നൽകിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരുനല്ല മരം പോലെയാകുന്നു. അതിന്റെ ചുവട് ഉറച്ച് നിൽക്കുന്നതും അതിന്റെ ശാഖകൾ ആകാശത്തേക്ക്  ഉയർന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്കിക്കൊണ്ടിരിക്കും. മനുഷ്യർക്ക് അവർ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകളെ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരുദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തിൽ നിന്ന് നിന്ന് അത്പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു
നിലനിൽപ്പുമില്ല.”

(14 ഇബ്‌റാഹീം 24,25,26)

അതെ, ഇസ്ലാമിന് 2 വഴികളില്ല. അതിനാൽ തിരക്കും ധൃതിയും കുറഞ്ഞ വെക്കേഷന് എന്താ പരിപാടി? അടിച്ചുപൊളിച്ച് തുള്ളച്ചാടി കറങ്ങിനടക്കാനാണോ? ആട്ടവുംപാട്ടുമാണോ? വെറുതെഇരുന്നുംകിടന്നുംഉറങ്ങിയുംസമയംതുലയ്ക്കാനാണോ? ഇതൊന്നുംബുദ്ധിയല്ല, വിവേകമല്ല, നന്മയല്ല. ജീവിതത്തെഅല്പംയസീരിയസ്സായികാണണം. പിന്നോട്ടുനോക്കൂ. എത്രയോ സൽകർമ്മ നയവും സുകൃതവും നഷ്ടപ്പെട്ടുപോയി.

ജോലിത്തിരക്കും അലസതയും അശ്രദ്ധയും അറിവുകുറവുമെല്ലാം പലനന്മയെയും ചോർത്തിതക്കളഞ്ഞിട്ടില്ലേ?

അതെല്ലാം നമുക്കൊന്നുവീണ്ടെടുക്കണ്ടേ? ബന്ധുക്കളെസന്ദര്ശികക്കാന്വിവട്ടുപോയതും കഴിയാഞ്ഞതും പൂര്ത്തീകകരിക്കണ്ടേ? വേണം. തീര്ച്ചിയായും വേണം. മതം ഒരുപാട്പഠിക്കാനുണ്ട്. ഇസ്‌ലാമിക സിഡികൾ ഒട്ടേറെ കാണാനുണ്ട്.
മോറൽ ക്ലാസുകളും വെക്കേഷൻ ക്ലാസുകളും ഉണ്ട്. അവയിലെല്ലാം പങ്കെടുക്കാനുണ്ട്. അടുത്ത വർഷത്തേക്കാവശ്യമുള്ള മുൻകരുതലുകൾ ചെയ്യാനുണ്ട്. എല്ലാറ്റിനും വേണം സമയം. അല്ലാഹുപറഞ്ഞല്ലോ. ”.ആകയാൽ നിനക്ക് ഒഴിവ് കിട്ടിയാൽ നീ അദ്ധ്വാനിക്കുക. നിന്റെരക്ഷിതാവിലേക്ക്തന്നെനിന്റെആഗ്രഹം സമർപ്പിക്കുകയും ചെയ്യുക.” -ശര്ഹ്വ 7,8

അതുകൊണ്ട്തിരുനബി (സ്വ) നമ്മെ ഓർമിപ്പിച്ചു.: ”അഞ്ച വസ്ഥയ്ക്കുമുമ്പ് അഞ്ച് അവസ്ഥകൾ സമ്പാദിക്കൂ.
1. വാർദ്ധക്യത്തിനു മുമ്പുള്ള യുവത്വം
2. രോഗത്തിന് മുമ്പുള്ള ആരോഗ്യം
3. ദാരിദ്ര്യത്തിന് മുമ്പുള്ള സമ്പന്നത.
4. തിരക്കിന് മുമ്പുള്ള ഒഴിവു സമയം .
5. മരണത്തിന് മുമ്പുള്ള ജീവിതം.”(ഇബ്നുമാജ:)
ഉറങ്ങിയാലുണരുമെന്നുറപ്പില്ല. ഉണർന്നാലുറങ്ങുമെന്നും അടുത്ത കാൽവെയ്പ്പ് മരണത്തിലേക്കോ, ജീവിതത്തിലേക്കോ? അറിയില്ല. അടുത്ത ശ്വാസം വലിക്കാൻ നാമുണ്ടാകുമോ? അതുമറിയില്ല. അടുത്തഹൃദയസ്പന്ദനംപോലുംനമുക്കുറപ്പില്ല.

എങ്കില്‍,ഇത്രയുമേറെഅനിശ്ചിതമായഈജീവിതത്തിന്റെനന്നെചെറിയ, നിസ്സാരമായ കാര്യങ്ങൾക്കായി നമുക്കുപരലോകത്തെമറക്കാനാവില്ല. അതിനാൽ സമയം ഒട്ടും നഷ്ടപ്പെടാതെ നന്മയിൽ മുഴുകാൻ തയാറാവുക.
.

അല്ലാഹുഅനുഗ്രഹിക്കട്ടെ. പ്രിയപ്പെട്ടരക്ഷിതാക്കളേ, പേര്’രക്ഷിതാവ്’ എന്നാണല്ലോ. ആതോന്നലുംബോധവും ഉള്ളത് കൊണ്ടാണ് കുട്ടികളെ മദ്‌റസ, പള്ളി, സി.ആര്‍.ഇ, ക്യു.എച്ച്.എല്‍.എസ്, വെക്കേഷൻ ക്ലാസ്, വിജ്ഞാനപരീക്ഷതുടങ്ങിയവയ്‌ക്കെല്ലാം നമ്മളീ വിടുന്നത്. ശ്രദ്ധിക്കുന്നത്. വെക്കേഷനിലുംമക്കളെകൈവിട്ടുകൂടാ. അവരുടെമനസ്സിലെവെളിച്ചംകെട്ടുകൂടാ. കൈക്കുമ്പിളിന്റെ സുരക്ഷിതത്വത്തിൽ ആതിരിനാളം തെളിഞ്ഞുതന്നെകത്തണം. അതിനാല്ഈപഅവധിക്കാലം അവർക്കും നമുക്കുംപരമാവധിഉപയോഗപ്പെടണം.
 ശ്രദ്ധയുംജാഗ്രതയുംസൂക്ഷ്മതയുംകൂടിയേതീരൂ. ആൺ പെൺ വ്യത്യാസവും അകലവും പാലിച്ചേകുടുംബസന്ദര്ശയനവുംയാത്രയുംഉറക്കവുംഇരുത്തവുംഎല്ലാംആകാവൂഎന്നുറപ്പുവരുത്തണം. മക്കളുടെസമ്പാദ്യംമാതാപിതാക്കളുടെസമ്പാദ്യമാണ്.

അത് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അവരുടെആരാധനകളുടെഒരുപ്രതിഫലംനമുക്കുമുണ്ട്. എങ്കില്‍,അവരുടെ തിന്മകൾക്ക് നാമും ഉത്തരവാദികളല്ലേ? തിരുനബി(സ്വ) അരുളിയില്ലേ ”നിങ്ങളൊക്കെയും ഭരണ കർത്താക്കൾ. എല്ലാവരുംഭരണീയരെക്കുറിച്ചുചോദിക്കപ്പെടും” എന്ന്. എങ്കില്‍,ഏറ്റവുംവിലയേറിയസമയവുംആരോഗ്യവുംസമ്പത്തുംഅവിടെയുമിവിടെയുംകറങ്ങിനശിപ്പിക്കാനുള്ളതല്ലെന്നുതീരുമാനിക്കണം. ”രണ്ട്അനുഗ്രഹങ്ങള്‍ അതിൽ അധിക ജനങ്ങളുംവഞ്ചിക്കപ്പെട്ടവര്‍. ഒഴിവുസമയവുംആരോഗ്യവും” നബി(സ്വ) പറഞ്ഞതെത്രയോശരി. പച്ച പരമാർത്ഥം . എങ്കില്‍,നമ്മുടെമക്കളും നമ്മളു മതിൽപ്പെടരുത് അറിവിന്റെയും കർമ്മത്തിന്റെയുംതിരുവഴിയിലൂടെഅവരെനടത്തുക. അല്ലാഹുഅനുഗ്രഹിക്കട്ടെ. ആമീന്‍.

ചലനം​

ചലനം

മലപ്പുറം വെസ്റ്റ് ജില്ല മോട്ടോർ തൊഴിലാളി സംഗമം ചലനം സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം പുറത്തിറക്കിയ ലഘുലേഖ.

എങ്ങോട്ടാണു പോകുന്നത്? എവിടെനിന്നാണു വരുന്നത്? നാംദിനേനഒരുപാട്തവണചോദിക്കുന്നചിലചോദ്യങ്ങള്‍! പിന്നിട്ടജീവിതനിമിഷങ്ങള്മുനസ്സിരുത്തിഈകാര്യങ്ങള്‍താങ്കള്സ്വ്യംഒന്ന്ചോദിക്കുക. ഞാന്എിവിടെനിന്ന്വന്നു? എങ്ങിനെഇവിടെഎത്തിച്ചേര്ന്നുു? എന്തിന്ഇവിടെജനിച്ച്വീണു? ഇനിഎങ്ങോട്ട്പോകും? എന്നിട്ട്എനിക്ക്എന്ത്സംഭവിക്കും? സുഹൃത്തെ, താങ്കള്ക്ക്ിഒരുതുടക്കുമുണ്ട്! പണക്കാരനുംപണിക്കാരനുംരാജാവിനുംപ്രജക്കുംസാക്ഷരനുംനിരക്ഷരനുംഎല്ലാംഒരേതുടക്കം! കണ്ടാല്അതറക്കുന്നകാണിക്കാന്മകടിക്കുന്നഒരുവസ്തുവില്നികന്നായിരുന്നുനമ്മുടെആരംഭം! ദശലക്ഷക്കണക്കിന് ഇന്ദ്രിയബിന്ദുക്കളില്ഒലന്നായിരുന്നുനാം! പിന്നെഅണ്ഡവാഹിനികുഴലിലൂടെഈഇന്ദ്രിയബിന്ദു യാത്രതുടങ്ങി! ഓരോമനുഷ്യനുംഗര്ഭാുശയഭിത്തിയില്തൂുങ്ങിപ്പിടിച്ച് നിന്നഒരുഘട്ടമുണ്ട്! ഊരുംപേരുംകൂടുംകുടിലുംഇല്ലാത്തഒരുകാലം! ഖുര്ആേന്പടറയുന്നു: ”താന്പനറയത്തക്കഒന്നുമല്ലാതിരുന്നഒരുകാലഘട്ടം മനുഷ്യന്കഴിഞ്ഞുപോയിട്ടില്ലേ? മനുഷ്യനെനാംകൂടിക്കലര്ന്ന ദ്രവകണത്തില്നിനന്ന്സൃഷ്ടിച്ചു; നമുക്ക്അവനെപരീക്ഷിക്കാന്‍. അങ്ങനെനാമവനെകേള്വികയുംകാഴ്ചയുമുള്ളവനാക്കി (76: 1-2). അതെ, പിന്നെനാംജനിച്ച്വീണു. ഈഫല്ഗോനപുരവുംതാജ്മഹലുംകണ്ട്നാംഅത്ഭുതപ്പെട്ടു! എന്തിന്കയ്യിലെസെല്ഫോതണ്പോനലുംനമ്മെഅത്ഭുതപ്പെടുത്തി! എന്നാല്ശാ്രീരികഘടനയെക്കുറിച്ച്താങ്കള്ചി്ന്തിച്ചിട്ടുണ്ടോ? 490കിലോമീറ്റര്നീിളുന്നതലച്ചോറിലെനാഡീവ്യൂഹം! കോടിക്കണക്കിന്ന്യൂറോണുകള്ക്ര മീകരിക്കപ്പെട്ടമസ്തിഷ്‌കം! അതിസൂക്ഷമമായഇത്തരംസംവിധാനങ്ങള്ക്ക്ര സംരക്ഷണമായിതലയോട്ടി! പിന്നെ, ശരീരത്തിലെആയിരക്കണക്കിന്ലിറ്റര്ര്ക്തം! അതിലെഅതിസൂക്ഷമകണങ്ങള്‍ ! രക്തസഞ്ചാരസംവിധാനങ്ങള്‍! രക്തംശുദ്ധീകരിക്കുന്നകിഡ്‌നി! ദിനേനഒരുലക്ഷംതവണമിടിച്ചുകൊണ്ടിരിക്കുന്നഹൃദയം! കണ്ണെന്നകുഞ്ഞവയവം! കാണുന്നലോകത്തിന്റെവിശാലത! സംരക്ഷണകവചങ്ങളായികണ്പോലളയുംകണ്പുുരികവുംകണ്ണുനീരും! താങ്കളുടെഫോണിലെകൊച്ചുക്യാമറമാത്രംനോക്കുക; അത്നിര്മ്മിണക്കാന്എമന്തെല്ലാംസംവിധാനങ്ങള്വേുണം…? തൊഴിലാളികള്‍…! ഫാക്ടറികള്‍…! യന്ത്രസംവിധാനങ്ങള്‍…! എന്നാല്ലോികത്തെകോടിക്കക്കിന്കണ്ണുകള്‍ അല്ലാഹുവിന്റെമാത്രംസൃഷ്ടിപ്പാണ്…! എണ്ണിയാല്തീറരാത്തഎന്തെല്ലാംമഹാത്ഭുതങ്ങള്‍…! ഇതിന്റെയെല്ലാംസൃഷ്ടാവിന്മാത്രമെനമ്മെരക്ഷിക്കാനുംസഹായിക്കാനുംസാധിക്കൂ… അതിനാല്അമവനോട്മാത്രംപ്രാര്ത്ഥി്ക്കുക. ഇതെല്ലാംസംവിധാനിച്ചവനോടുള്ളകടപ്പാടുംബാധ്യതകളുംതീരാന്വീ്ട്ടിലുംവാഹനത്തിലുംമക്കയുടെയുംമദീനയുടെയുംചിത്രംഫ്രെയിംചെയ്ത്വെച്ചാല്മാവത്രംമതിയോ? 786എന്ന്എഴുതിയാല്തീയരുമോ…. മതസൗഹാര്ദ്ദം വിളിച്ചോതുന്നചിത്രപ്രദര്ശ.നങ്ങള്കൊീണ്ടാകുമോ? ഇതൊക്കെപടച്ചദൈവംനമ്മെനിയോഗിച്ചത്എന്തിനാണ്? ജീവിതത്തില്രദണ്ടറ്റംമുട്ടിക്കാനുള്ളനെട്ടോട്ടങ്ങള്ക്ക് വേണ്ടിമാത്രമാണോ? എങ്കില്കതടക്കാരായിമരിച്ചവരോ? അവര്ജീ്വിതലക്ഷ്യംപൂര്ത്തി യാക്കിയവരാണോ…? ടൂര്ണ്ണകമെന്റുകള്‍ ടൂര്പ്രോ ഗ്രാമുകള്‍ ഫാഷനുകള്ക്കും ആസ്വാദനങ്ങള്ക്കും വേണ്ടിയാണോ നമ്മുടെജന്മം? എങ്കില്മനരുന്ന്മണക്കുന്നമുറികളില്മകരണംകാത്തുകിടക്കുന്നമാറാരോഗികളോ? ഒരുവീട്നിര്മി്ച്ച്അതില്സമകുടുംബംവസിക്കാന്മാിത്രമാണോനമ്മുടെഅജണ്ട? എങ്കില്നിരര്മിചച്ചവീട്ടില്‍ ഒരുദിനംപോലുംതാമസിക്കാതെമണ്മതറഞ്ഞവരോ? മക്കളെവളര്ത്തിമവലുതാക്കിവിവാഹംചെയ്ത്അയക്കാനാണോനാംജീവിക്കുന്നത്? എങ്കില്പൊതന്നോമനയുടെതൊട്ടിലിനരികിലെ കട്ടിലില്കി്ടന്ന്മരണമടഞ്ഞമാതാപിതാക്കളോ? ഇവരൊന്നുംജീവിതനിയോഗംനിര്വണഹിച്ചില്ലഎന്നാണോ? ജീവിതതിരക്കുകള്ക്കിംടയിലുംനന്മയുടെപ്രകാശംപരത്തിപലരുംനമുക്കിടയില്ജീതവിക്കുന്നില്ലേ…! സുഹൃത്തെ… പൊതുനിരത്തുകളില്കുകതിച്ച്പായുന്നഓരോവാഹനങ്ങള്ക്കും ഒരുലക്ഷ്യസ്ഥാനമില്ലെ…? എവിടെനിന്ന്വരുന്നു? എവിടെപോകണം? എപ്പോള്മണടങ്ങണം? തുടങ്ങികുറേതീരുമാനങ്ങള്‍…! ഇതുപോലെനമുക്കുംഒരുലക്ഷ്യംവേണം. ”ആധിപത്യംആരുടെകരങ്ങളിലാണോഅവന്മ്ഹത്വത്തിന്നുടമയത്രെ. അവന്എലല്ലാകാര്യത്തിനുംകഴിവുറ്റവനാണ്. മരണവുംജീവിതവുംസൃഷ്ടിച്ചവന്‍. കര്മുനിര്വ്വ ണത്തില്നി‍ങ്ങളിലേറ്റംമികച്ചവരാരെന്ന്പരീക്ഷക്കാനാണത്. അവന്അംജയ്യനാണ്. ഏറെമാപ്പേകുന്നവരും (67:1-2) അതെ… അനന്തമായഅനുഗ്രഹങ്ങള്സമമ്മാനിച്ചവന്റെഇഷ്ടങ്ങള്ക്കനനുസരിച്ചഒരുജീവിതക്രമംനമുക്ക്തുടങ്ങാം. നമ്മുടെജീവിതത്തിന്, വഴിവിളക്കുകളുംസൈന്ബോസര്ഡു്കളുംവേണം..! പ്രവാചകന്‍ (സ) ഏറ്റവുംനല്ലമാതൃകാപുരുഷനാണ്. ഖുര്ആചന്ന മുക്ക്വഴിയുംവെളിച്ചവുമാണ്..! അറിയാത്തവഴികളിലൂടെയാത്രപോകുമ്പോള്മൈുല്കുമറ്റികള്നോനക്കിഅപരിചതത്വംപരിഹരിക്കുന്നത്പോലെഖുര്ആമന്നകമ്മെവഴിനടത്തണം. കാരണംഅത്സര്വ്വുമനുഷ്യര്ക്കും വേണ്ടിഅവതീര്ണ്ണണമായതാണ്. എന്നാല്ഖുരര്ആ്നുമായിതാങ്കളുടെബന്ധംഎങ്ങനെയാണ്? സുഹൃത്തെ, കൈവെള്ളയില്പാവന്പാഷയ്ക്കുകള്പൊനട്ടിച്ചിട്ട്പെരുവിരലുകള്കൊണണ്ട്അത്പൊടിച്ച്കൂട്ടികീഴ്ചുണ്ടില്വെുച്ചും, ലഹരിമരുന്നുകള്സികറിഞ്ചുകളായിഅടിച്ച്കയറ്റിയുംകാലംകഴിക്കുമ്പോള്നാംലമറക്കുന്നത്ജന്മനിയോഗമല്ലേ? സി.സി.ടി.വി.കളുംറോഡരികിലെക്യാമറകളുംഭയക്കുന്നനാംസര്വ്വനക്ജ്ഞനായറബ്ബിന്റെനിരീക്ഷണങ്ങള്ഭോയക്കുന്നുണ്ടോ? അവന്റെകാഴ്ചമറക്കാന്ഒളരാള്ക്കും സാധ്യമല്ല. ”അവര്ജകനങ്ങളില്നിളന്ന്മറച്ചുപിടിക്കുന്നു. എന്നാല്അഅല്ലാഹുവില്നിനന്ന്മറച്ചുവെക്കാനവര്ക്കാനവില്ല. അല്ലാഹുവിന്ഇഷ്ടപ്പെടാത്തസംസാരത്തിലൂടെരാത്രിയിലവര്ഗൂ്ഢാലോചനനടത്തിക്കൊണ്ടിരിക്കുമ്പോഴും അവന്അ്വരോടൊപ്പമുണ്ട്. അവര്ചെകയ്യുന്നതൊക്കെസൂക്ഷമമായിഅറിയുന്നവനാണ്.” (4: 108) കൂട്ടുകാരുംസാഹചര്യങ്ങളുംനമ്മുടെജീവിതംദുഷിപ്പിക്കുന്നുണ്ടോ? എങ്കില്അരവരെവെടിയുക. സാഹചര്യങ്ങള്താചങ്കള്ക്ക്വെ ല്ലുവിളിആകുന്നുണ്ടോ? ഉണ്ടെങ്കില്ആതത്മാവിനെഅശുദ്ധമാക്കുന്ന ആസാഹചര്യങ്ങളില്നിവന്ന്നാംസ്വയംമാറുക. വാശിയുംഅടിപിടിയുംബഹളവുംക്രമംതെറ്റിയജീവിതവുംനമുക്ക്നഷ്ടംമാത്രംനല്കുുന്നഒരുദിനംവരാനുണ്ട്. സുഹൃത്തെ, അറ്റംകാണാത്തപൊതുനിരത്തുകളുടെ ദൂരംഅവസാനിക്കുന്നില്ല. എന്നാല്ജീിവിതയാത്രഅവസാനിക്കും…! ട്രാഫിക്ഐലന്റിലെചുവന്നലൈറ്റിനുമുന്നില്‍ യാത്രാവാഹനങ്ങള്നിുശ്ചലമാകുംപോലെമരണംഒരുനാള്ജീ്വിതത്തിന്റെഡ്സിഗ്നല്നവല്കുംവ. ഡ്രൈവിംഗ്സീറ്റില്‍,നെഞ്ചില്ചി്ല്ലുചീളുകള്തുനളച്ചുകയറി, നെറ്റിരണ്ടായിപൊട്ടിപിളര്ന്ന്ക ണ്ണ്തള്ളിവാപൊളിച്ചിരിക്കുന്നമനുഷ്യരുടെചിത്രങ്ങള്നടമ്മുക്ക്പാഠമാകാത്തത്എന്ത്‌കൊണ്ടാണ്? ചക്രങ്ങള്ക്കി ടയില്ചാതഞ്ഞമനുഷ്യമേനികളുംപാതയോരങ്ങളില്ചിനതറിവീണസ്വപ്നങ്ങളുംജീവഛവങ്ങളായിആശുപത്രികട്ടിലുകളില്ദിിവസങ്ങള്എലണ്ണുന്നമനുഷ്യരുംഅവര്ക്ക്കാ വല്നിില്ക്കു ന്നബന്ധുക്കളുംനമ്മുടെകണ്ണ്തുറപ്പിക്കാതെന്താണ്? മാരകരോഗങ്ങളുംമരുന്ന്ബില്ലിലെനെഞ്ച്പിളര്ത്തു്ന്നസംഖ്യകളുംനമ്മുടെപ്രശ്‌നമാകുന്നഒരുദിനത്തെകുറിച്ച് നാംചിന്തിക്കുന്നില്ല…. മരണംജിവിതത്തിന്റെഅന്ത്യമല്ല; അനശ്വരതയുടെതുടക്കമാണ്. ബീജബിന്ദുവില്നിറന്നുംജീവന്ന ല്കിരയവന്പുനഃസൃഷ്ടിപ്രയാസകരമല്ല. സ്വര്‍ഗ്ഗം, പരലോകംഎന്നെല്ലാംപറയുമ്പോള്അജനന്തമായവര്ഷമങ്ങള്ക്ക്ശേ ഷംവരാനുള്ളഒന്നായിനാംവിചാരിക്കുന്നു. എന്നാല്നാംവമിഴിയടക്കുന്നത്മുതല്ശാരീരംകുഴിയിലടച്ചത്മുതല്ഒതന്നുകില്സ്വ ര്ഗ്ഗ കാഴ്ചകള്അംല്ലെങ്കില്നുരകാനുഭവങ്ങള്ആീരംഭിക്കും. വരൂ.. നമുക്ക്സംഘടിക്കാം അവകാശങ്ങള്‍സംരക്ഷിക്കപ്പെടുന്ന… ബാധ്യതകള്നിിര്വ്വകഹിക്കപ്പെടുന്ന.. നല്ലകാലംനമുക്കായിനെയ്‌തെടുക്കാം.. തീവ്രവാദത്തിനെതിരെകപടആത്മീയതക്കെതിരെ നമുക്ക്ഒരുമിച്ചുപ്രവര്ത്തിയക്കാം…

ഉമർ ഖാദിയും നുണക്കഥകളും

ഉമർ ഖാദിയും നുണക്കഥകളും

സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന കള്ളക്കഥകളിൽ
പ്രചാരം നേടിയ ഒന്ന്…

ആരാണ് വെളിയങ്കോട് ഉമർ ഖാളി…?
അദ്ദേഹവുമായി ബന്ധപ്പെട്ട കഥയുടെ വസ്തുതയെന്ത്?
മദീനയിലെ റൗളയിൽ ചെന്നപ്പോ അകത്തു കയറ്റാതെ ആട്ടി വിട്ട
ശേഷം അറബിയിൽ ആശയസമ്പുഷ്ടമായ വരികൾ പാടിയതു
കാരണം റൗളയുടെ വാതിൽ തുറക്കുകയും അങ്ങനെ
ഉമർ ഖാളി അകത്ത് കയറി റൗള സിയാറത്ത് ചെയ്തു..!!!!

ഇതിന്റെ വാലു പോലെ ചിലർ മറ്റൊന്നു കൂടി പരത്തുകയാണ്..
ഉമർ ഖാളിയെ ആദരിച്ച് കൊണ്ട് മക്കത്ത് ഖബർ സ്ഥാന്റെ
അടുത്തുള്ള റോഡിനു അദ്ദേഹത്തിന്റെ പേരു കൊടുത്തിരിക്കുന്നു
പോലും!!!!

യഥാർഥത്തിൽ ആ റോഡിനു( ശാരിഉ ഉമർ ഖാളി) പേരു കൊടുത്തത്
അദ്ദേഹത്തിന്റെ പേരിലല്ല – അത് അവിടത്തെ ഒരു എഞ്ചിനീയറുടെ
പേരാണ്…( നെറ്റിൽ ഒന്ന് തപ്പുകയേ വേണ്ടൂ )
NB :- ഇങ്ങനെ പടച്ചു വിടുന്നവർക്ക് അൽപ്പം സ്ഥല കാല
ബോധമുണ്ടാക്കുന്നത് നന്ന്….
( അതില്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനത്തെ പണിക്ക് നിൽക്കുന്നത്)

ഒന്ന് വിശദമാക്കിയാൽ….
റൗള എന്നാൽ എന്താണെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
ഹജ്ജിനു പോകുന്ന ആർക്കും റൗളയിൽ കയറാൻ പറ്റും.

ما بين بيتي ومنبري روضة من رياض الجنة –
എന്റെ വീടിന്റെയും മിമ്പറിന്റേയും ഇടയിലുള്ള സ്ഥലം അത്
സ്വർഗത്തിലെ തോപ്പിൽ പെട്ട തോപ്പാണ്.

റൗള എന്നാൽ നബി (സ്വ ) ഖബർ അല്ല…
( പോസ്റ്റ് ചെയ്തവർ ചിലപ്പോ അതായിരിക്കും ഉദ്ദേശിച്ചത് ഒരു പക്ഷേ )
നബി (സ്വ) യുടെ ഖബർ – അവിടെ വാതിലോ ചങ്ങല കൊണ്ട്
പൂട്ടിയതായോ കാണാൻ പറ്റില്ല…
(സ്വഹീഹ് ബുഖാരിയുടെ ശറഹിൽ ഇമാം ഇബ്നു ഹജർ അസ്ക്കലാനി
സ്വഹീഹ് മുസ്ലിമിന്റെ ശറഹിൽ – ഇമാം നവവി,
വഫാഇൽ ഇമാം സംഹൂദി)
കൂടാതെ പലരും രേഖപ്പെടുത്തിയത് നമുക്ക് കാണാം.
നബി (സ്വ) യുടെ ഖബറിന്റെ ചരിത്രം വായിച്ചാൽ മനസ്സിലാകും
എങ്ങനെയാണ് അവിടെ മതിൽ വന്നതെന്നും വാതിൽ ഉണ്ടോ
ഇല്ലേ എന്നും…
എന്നൊക്കെ ആളുകൾ ആ ഖബർ കണ്ടു എന്നും
എങ്ങനെയാണ് അത് കാണാൻ പറ്റിയതെന്നും
വഫാഉൽ വഫാ വായിച്ചാൽ മനസ്സിലാകും…
( ഇമാം സംഹൂദി കണ്ടു എന്ന് പറഞ്ഞു – തീ പിടുത്തതിൽ മതിലിന്റെ
ഒരു ഭാഗം തകർന്ന സമയത്ത് – ആ വർഷം തന്നെ ആ മതിൽ പുനർ
നിർമ്മിച്ചു)

ശേഷം ഇന്നു വരെ ആരും നബി (സ്വ) യുടെ ഖബർ നേരിൽ കണ്ടിട്ടില്ല.
മദീനത്തു ജീവിച്ച ഇമാം മാലിക് (റ) അടക്കം ഒരു ഇമാമും ഞാൻ
ഖബർ കണ്ടു എന്ന് പറഞ്ഞിട്ടില്ല.
സത്യാവസ്ഥ ഇതാണെന്നിരിക്കെ…
ഉമർ ഖാളിക്ക് ഇങ്ങനെ സാധിച്ചു എങ്കിൽ മദീനാ ചരിത്രത്തിൽ അത്
രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും…
ഇതിനൊരു തെളിവില്ലാ എന്നതും പച്ച സത്യമാണ്.
രിഫാഇ മാലയിലും മറ്റും പറയുന്ന പോരിശയാക്കപ്പെട്ട കഥകളും അവ
എവിടെ രേഖപ്പെടുത്തപ്പെട്ടു…??
തെളിവിന്റെ പിൻ’ബലമില്ലാത്ത ഇത്തരം കള്ളക്കഥകൾ
വിശ്വസിക്കാതെ പ്രമാണങ്ങളുടെ പിൻ’,ബലമുള്ളവ മാത്രം
വിശ്വസിക്കുക…
സത്യം സത്യമായി മനസ്സിലാക്കാനും പിൻപറ്റാനും
അല്ലാഹു അനുഗ്രഹിക്കട്ടെ…

കാതോർക്കുക… സൃഷ്ടാവിന്

സുഹൃത്തെ…..താങ്കൾ ജനിച്ചിട്ട് എത്ര വർഷമായി..?

ജനിക്കുന്നതിനു മുൻപ് താങ്കൾ എവിടെയായിരുന്നു..?

അന്ന് താങ്കളുടെ പേര്..?

വിലാസം.. ?

ഒന്നുമില്ലായിരുന്നു…

പണ്ട് പണ്ട് ഒരു നിമിഷം ഒരു ബീജകണം യാത്ര തുടങ്ങി..!

അണ്ഡവാഹിനിക്കുഴലിലെ ഇന്ദ്രിയ
ബിന്ദുവായി അത് പതിയെ നീങ്ങി…!

ഗർഭഗ്രഹത്തിന്റെ സങ്കീർണതകൾ കടന്ന് ഭൂമിയിൽ എത്തി..!

വളർന്നു.. വലുതായി..!

കണ്ടാൽ അറക്കുന്ന കണ്ണിനു പോലും ഗോചരമല്ലാത്ത അന്നത്തെ ആ ഇന്ദ്രിയ ബിന്ദുവാണ് ഇപ്പോൾ താങ്കൾ…!

ആരാണ് നമ്മെ ഇവിടെ എത്തിച്ചത്?

“മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ
ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും
നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ
നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു”.(76:1,2)

സുഹൃത്തെ, താങ്കൾക്ക്
ഒരു മണി ഓർഡർ വന്നു എന്നു കരുതുക…, ആളറിയാത്ത
മണി ഓർഡർ,….

അത് അയച്ച വ്യക്തിയെ
അറിയാൻ ഒരു കൗതുകം കാണില്ലേ..?

കണ്ടെത്തിയാൽ പണം തന്നതിന്റെ കാരണം ചോദിക്കില്ലേ..?

ഒരു താങ്ക്സ് പറയില്ലേ?

എങ്കിൽ
മനോഹരമായ ബലിഷ്ടമായ ഈ ശരീരം നിർമിച്ച ആ  ശക്തിയെ അന്വേഷിച്ചിട്ടുണ്ടോ..?

പടച്ചത് എന്തിനാണെന്ന് പഠിച്ചിട്ടുണ്ടോ..?

താങ്ക്സ് പറയണമെന്ന് തോന്നിയിട്ടുണ്ടോ..?

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ….

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ….

മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം…?

തലച്ചോർ…

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!

1 മസ്തിഷിക സെല്ലിൽ  എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..!

ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!

എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേക്കാൾ അതിവേഗം..!

ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…!

ശ്വാസം, രക്ത പ്രവാഹം,വിശപ്പ്, ദാഹം,അംഗചലനങ്ങൾ,

കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..!

നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!

ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ…!

ഭാരം 1.3 കിലോഗ്രാം മാത്രം… !

വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും!

ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം

1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!

അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ …!

ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ   മിടിച്ചു കൊണ്ടേയിരിക്കുന്നു!

ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യൻ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു…!

60 വയസ്സ് വരെ  ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന  രക്തം വേണം..!

ആരാണ് ഇതിന്റെ ഉടമസ്ഥൻ?

അവനോട് നമുക്ക് കടപ്പാടില്ലെ?

രക്തക്കുഴലുകൾ

ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം 96560 കിലോമീറ്റർ..!

ഭൂമിയുടെ ചുറ്റളവ് 40075 കിലോമീറ്റർ…!

അഥവാ ഒരൊറ്റ മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകൾക്ക് 

തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!

എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം                            

രക്തക്കുഴലുകളിൽ ഓക്സിജൻ എത്തിക്കലാണ് ധർമ്മം… !

കാഴ്ചയിൽ ഏതാനും സെന്റീമീറ്റർ മാത്രം..! എന്നാൽ

ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി…!

ആരാണിത് ചിട്ടപ്പെടുത്തിയത്?

ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ…?

കിഡ്നി

രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു….

എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം

ദഹന പ്രക്രിയയാണ് ജോലി…!

ദഹനത്തെ സഹായിക്കാൻ അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക് ആസിഡുകൾ ഇവിടെ ധാരാളം..!

ഈ ആസിഡുകൾക്ക് ഒരു ബ്ലേഡിനെ പോലും നശിപ്പിക്കാൻ  കഴിയും..! എന്നാൽ ആമാശയം ഇതിൽ

നിന്നും സംരക്ഷിക്കപ്പെടുന്നു…!? കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!

ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ

ഏറ്റവും വലിയ വിവര ശേഖരണി..!

മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!

ഓരോ കോശത്തിലും ഒരു ഡി.എൻ.എ..!

ഒരോ ഡി.എൻ.എ യിലും ആയിരം വോള്യം പുസ്തകങ്ങൾ..!

ഒരോ പുസ്തകത്തിലും ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?

അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

സുഹൃത്തെ…

താങ്കൾ ഈ ഭൂമിയിൽ നിലനിൽക്കാൻ ഒരോ നിമിഷവും

കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!

ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?

നിലവിൽ പലരും നമിക്കുന്ന രൂപങ്ങളും പ്രതിമകളും 

 മനുഷ്യദൈവങ്ങളുമോ? ശ്രീ കൃഷ്ണൻ? യേശു?

ഇവരൊന്നുമല്ല..

കാരണം, ഈ സംവിധാനങ്ങളെല്ലാം അവർക്കും അവരുടെ കൂടെയുളളവർക്കും  ഉണ്ടായിരുന്നില്ലെ?

ആ സ്രഷ്ടാവിനു അറബിയിൽ പറയുന്ന പേരാണ് “അല്ലാഹു…”

■ഏകനാണവൻ , പിതാവല്ല , പുത്രനല്ല ,

■അവനു തുല്യനായി ആരുമില്ല,

■അറിവിനും കഴിവിനും പരിധിയുമില്ല,

■ഉറക്കവും മയക്കവുമില്ല,

■ജനനമില്ല, മരണമില്ല,

■പ്രതിമയും രൂപവുമില്ല,

■സൂര്യന്റെയും ചന്ദ്രന്റെയും അഗ്നിയുടെയും ഉടമ,

■പശുവിന്റെ പാമ്പിന്റെ സ്രഷ്ടാവ്,

■ശൈഖിന്റേയും വലിയ്യിന്റേയും റബ്ബ്….

“അവനു പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവർ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.”(35:13 )

കാതോർക്കുക….

സുഹൃത്തെ,

അന്ന് യാത്ര തുടങ്ങിയ ബീജകണത്തിൽ നിന്ന് താങ്കൾ എന്ന വ്യക്തിയെ ഒരുക്കിയവന്റെ വാക്കുകൾക്ക് നാം കാതോർക്കേണ്ടേ..?

ഖുർ സ്രഷ്ടാവിന്റെ സംസാരമാണ്,

★മനുഷ്യന്റെ വഴികാട്ടി, ★വൈരുദ്ധ്യങ്ങളില്ലാത്ത ഗ്രന്ഥം…!

★നിസ്സംശയം സമ്പൂർണമായും ദൈവികമായ ഏക മതഗ്രന്ഥം..

★മനസ്സുകളെ മാറ്റി മറിക്കുന്ന വചനശേഖരം…

★ശാസ്ത്ര പരാമർശങ്ങളെല്ലാം നൂറു ശതമാനം സത്യം..

→ആ ഗ്രന്ഥം മാനവതക്ക് പഠിപ്പിച്ചു കൊടുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി ( സ്വ ).

→നിരക്ഷരൻ, അനാഥൻ, ഉപജീവനത്തിനു ആടിനെ മേയ്ച്ച ഇടയൻ.

→പക്ഷേ മനുഷ്യരാശിയോടദ്ദേഹം സംസാരിച്ച കാര്യങ്ങൾ ഒന്നു പോലും പിഴച്ചില്ല,

ശാസ്ത്രം, സാഹിത്യം,നിയമം, നീതി, കുടുംബം, സമൂഹം തുടങ്ങി മുഴുവൻ മേഖലകളിലും അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ മനുഷ്യനെ മാറ്റി മറിച്ചു ,

↑ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് കാരണമായി,

↑ആറാം നൂറ്റാണ്ടിലെ അറബിയോട് സംസാരിച്ച കാര്യങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗവേഷകനേയും അത്ഭുതപ്പെടുത്തി.

കാരണം..!

മുഹമ്മദ് നബി ( സ്വ ) മതമായി പറഞ്ഞതൊന്നും സ്വാഭിഷ്ടപ്രകാരമായിരുന്നില്ല, മറിച്ച് നമ്മുടെ സൃഷ്ടിപ്പിന്റെയും സങ്കീർണ്ണമായ സംവിധാനങ്ങളുടെയും പിന്നിലെ ശക്തിയുടേതായിരുന്നു.

അതെ പ്രപഞ്ച നിർമാതാവിന്റെ വചനങ്ങൾ.

ഖുർൈവികം:-

ടൊറോണ്ടോ യൂണിവേഴ്സിറ്റിയിലെ അനാട്ടമി വിഭാഗം പ്രൊഫസർ ഡോ: കീത്ത് മൂർ മൈക്രോസ്കോപ്പിനു മുന്നിലിരുന്ന് ഖുർആൻ നടത്തിയ ഭ്രൂണശാസ്ത്ര പരാമർശങ്ങളുടെ കൃത്യത കണ്ട് അത്ഭുതം കൂറി…!!

” അലഖ ” എന്ന അറബി വാക്കാണ് ഭ്രൂണാവസ്ഥക്ക് ഖുർആൻ പ്രയോഗിച്ചത്, അലഖ എന്നാൽ അട്ട എന്നാണ് അർത്ഥം.

☑പ്രകൃതം കൊണ്ടും രൂപം കൊണ്ടും ഭ്രൂണാവസ്ഥയോട് ഏറ്റവും ചേർന്ന അവസ്ഥയാണിത്.

☑രക്തം ഊറ്റിക്കുടിക്കുന്ന പ്രകൃതമാണ് അട്ടക്കുളളത്.

☑ഈ അവസ്ഥയിൽ ഭ്രൂണത്തിന്റെ രൂപം അട്ടക്ക് സമമായിരിക്കും.

ഇതെല്ലാം അറിയുന്ന ഡോ: കീത്ത് മൂർ അത്ഭുതപ്പെട്ട് ഇപ്രകാരം പറഞ്ഞു : ആറാം നൂറ്റാണ്ടിലെ വ്യക്തിക്ക് സ്വയം പറയാൻ കഴിയുന്നതല്ല ഈ കാര്യങ്ങളൊന്നും. ഗർഭ ഗ്രഹത്തിൽ മനുഷ്യ സൃഷ്ടി നടത്തുന്ന ദൈവം മുഹമ്മദിനെ അറിയിച്ചത് തന്നെയാകും ഇതെല്ലാം എന്നെനിക്ക് മനസ്സിലായി “.

സ്രഷ്ടാവിന്റെ വചനങ്ങൾ താങ്കളെ പുതിയൊരു മനുഷ്യനാക്കും,..

കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ അത് മസ്തിഷ്കത്തെ കീഴ്പെടുത്തും ,..

ആ വചനങ്ങൾ കണ്ണിലും കാതിലും ഹൃദയത്തിലും പുതിയ പ്രഭ പരത്തും, ഇരട്ട മുഖം , തിന്മ പുരണ്ട മനസ്സ് , അശാന്തി നിറഞ്ഞ കുടുംബം, മദ്യം,മയക്കുമരുന്ന് തുടങ്ങി ഇരുട്ടിന്റെ അപശബ്ദങ്ങൾ കെട്ടടങ്ങും.

” തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങൾ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു ” (17:09)

▶ സുഹൃത്തേ , നിർബന്ധിത മത പരിവർത്തനം നിഷിദ്ധമാക്കിയ മത ഗ്രന്ഥം  ( 2:256)

▶ഒരു വ്യക്തിയെ അന്യായമായി കൊല്ലുന്നത് സർവ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്ന് പഠിപ്പിച്ച ഗ്രന്ഥം ( 5:32)

▶ഒരാൾക്ക് ജീവിതം നൽകിയാൽ മനുഷ്യർക്ക് മുഴുവൻ ജീവൻ നൽകുന്നതിനു തുല്യമാണെന്നരുളിയ മഹാ ഗ്രന്ഥം (5:32)

▶പണക്കാരന്റെ വിയർപ്പിൽ ദരിദ്രനു രണ്ടര ശതമാനം അവകാശമാക്കിയ ഗ്രന്ഥം ( 9:34)

▶മാതാപിതാക്കളുടെ സംരക്ഷണത്തെക്കുറിച്ച് പഠിപ്പിച്ച ഗ്രന്ഥം ( 19:23)

▶ദമ്പതികളുടെ കടമകളെ കുറിച്ച് സംസാരിച്ച ഗ്രന്ഥം (30:20)

▶വർണവെറിയേയും ജാതിപ്പോരിനെയും നിരാകരിച്ച ഗ്രന്ഥം (49:13)

▶ഇതര മതസ്ഥരുടെ ദൈവങ്ങളെ ‌ ചീത്ത വിളിക്കരുതെന്നു

പഠിപ്പിച്ച ഗ്രന്ഥം (6:108)

▶സഹജീവിയെ ദുഷിച്ച് പറയുന്നത് ശവം തിന്നുന്നതിനു തുല്യമാണെന്ന് ഉണർത്തിയ ഗ്രന്ഥം (49:12)

ഇത്തരം സാരോപദേശങ്ങൾ കൊണ്ട് മാനവികതക്ക് വഴി കാണിച്ച ദൈവിക ഗ്രന്ഥവും, അത്, വഴിയും വെളിച്ചവുമായി സ്വീകരിക്കുന്ന വിശ്വാസികൾ അരാജകത്വങ്ങൾക്ക് അരങ്ങൊരുക്കുകയില്ല.

ISIS പോലെയുള്ള നിഗൂഡ കൊലയാളി സംഘങ്ങളെ അംഗീകരിക്കുകയില്ല, ഇതെല്ലാം സിയോണിസ്റ്റ് ഗൂഢാലോചനയാണെന്ന് അവർ തിരിച്ചറിയുകയും ചെയ്യും.

അവർ പഠിച്ച ജിഹാദ് ഗൊറില്ലാ യുദ്ധമല്ല, മറിച്ച് സഹജീവികൾക്ക് സമർപ്പിക്കലും ദേഹേച്ഛയെ നിയന്ത്രിക്കലുമാണ് അവർ പഠിച്ച ജിഹാദ്.

മരണം…!!!

ക്ഷണിക്കപ്പെടാത്ത അതിഥി..!!

പണക്കാരനും പണിക്കാരനും രാജാവും പ്രജയും ഒരു പോലെ  അനുഭവിക്കുന്ന പ്രതിസന്ധി…!!

സെക്കന്റുകൾ കൊഴിഞ്ഞു വീഴുന്നത് ആ അതിഥിയെ തേടിയാണ്…!!

അപ്രതീക്ഷിത നിമിഷത്തിൽ അത് കടന്നെത്തുന്നു‌…!!

സ്വപ്നങ്ങളെ അത് കടന്നാക്രമിക്കുന്നു…!!

മരണം ജീവിതാന്ത്യമോ..???

“മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?

അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.”(75:3,4)

സുഹൃത്തേ ഈ കുറിപ്പിന്റെ വായന തീരുമ്പോൾ ആദ്യപാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ആവർത്തിച്ച് വായിക്കുക.

അവർണനീയ രീതിയിൽ മനുഷ്യനെ ആസൂത്രണം ചെയ്തവൻ മണ്ണിൽ നിന്ന് പുനഃസൃഷ്ടിക്കുകയില്ലെന്ന് ഇനിയും താങ്കൾ വിശ്വസിക്കുന്നുണ്ടോ…?

“നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക.

എന്നിട്ട് ഓരോരുത്തര്‍ക്കും അവരവർ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.”(2:281)

തിരുത്താനും തിരിച്ചറിയാനും…

അല്ലാഹു അനുഗ്രഹിക്കട്ടെ‌‌..

                                   ആമീൻ…….

വിവാഹത്തിനു മുമ്പ് ഫോൺ സംസാരം

വിവാഹത്തിനു മുമ്പ് ഫോൺ സംസാരം

അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ലത്തീഫ്.

വിവാഹത്തിനു മുന്‍പ് എനിക്ക് അവളോട്‌ സംസാരിക്കാൻ പാടുണ്ടോ ?

ഒരു സഹോദരൻ ചോദിച്ച ചോദ്യം:

എന്റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു, നിക്കാഹിന് മുന്‍പ് എനിക്ക് അവളെ വിളിക്കാനോ അവളോട്‌ ചാറ്റ് ചെയ്യാനോ പാടുണ്ടോ ?

സാധാരണ രീതിയിലുള്ള സംസാരം സംസാരിക്കാൻ മാത്രം, പെണ്ണ് കാണൽ ഒക്കെ കഴിഞ്ഞു. അവള്‍ പഠിക്കുന്നത് കാരണം ഒരു വര്‍ഷം കഴിഞ്ഞാണ് നിക്കാഹ്. ചിലപ്പോഴൊക്കെ എനിക്ക് അവളെ വിളിക്കാനും സംസാരിക്കാനും തോന്നും. പക്ഷെ ഞാൻ ഫിത്ത്നയെ ഭയപ്പെടുന്നു. അതുകൊണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത് ?

 

ഉത്തരം :  ഒരു സ്ത്രീയെ വിവാഹം ആലോചിച്ച് പരസ്പരം തൃപ്തിപ്പെട്ടാൽ എത്രയും പെട്ടെന്ന് അവളെ വിവാഹം ചെയ്യുകയാണ് വേണ്ടത്. വിവാഹാലോചന കഴിഞ്ഞാലും സ്ത്രീയും പുരുഷനും പരസ്പരം അന്യർ തന്നെയാണ്. നിക്കാഹ് ചെയ്യുമ്പോള്‍ മാത്രമേ അവള്‍ അവന്റെ ഭാര്യ ആകുന്നുള്ളൂ.. അതുകൊണ്ട് തന്നെ നിക്കാഹ് കഴിയുന്നത് വരെ അവർ പരസ്പരം വിളിക്കുന്നതും ചാറ്റ്
ചെയ്യുന്നതുമെല്ലാം ഫിത്ത്നക്ക് കാരണമായിത്തീരും. ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍. എത്രയും പെട്ടെന്ന് അവരുടെ നിക്കാഹ് നടത്തിക്കൊടുത്ത്
ഹലാലായ ബന്ധം ഒരുക്കിക്കൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. പഠനം, ജോലി തുടങ്ങിയ കാരണങ്ങള്‍ വിവാഹം നീട്ടി വെക്കാനുള്ള കാരണങ്ങളല്ല. അതുകൊണ്ട് ചോദ്യം ചോദിച്ച സഹോദരൻ മാതാപിതാക്കളോട് സംസാരിച്ച് വിവാഹം പെട്ടെന്ന്‍ നടത്തുക എന്നതാണ് പരിഹാരം..

മറ്റൊരു കാര്യം കല്യാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് അവളെ വിളിക്കാമോ എന്നതാണ്, ഈ വിഷയത്തിൽ ശൈഖ് സ്വാലിഹ് അൽ ഫൌസാൻ (ഹഫിദഹുല്ലാഹ്) യോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും കാണുക.

ചോദ്യം:
വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ, നിക്കാഹിനു മുന്‍പ് അവളോട്‌ ഫോണിൽ സംസാരിക്കുന്നത് ശറഇയ്യായി അനുവദനീയമാണോ ?

 അദ്ദേഹം നല്‍കിയ മറുപടി: “അവനുമായുള്ള വിവാഹാലോചന അവള്‍ സമ്മതിക്കുകയും, പരസ്പരം സംസാരിക്കുന്നത് വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുമാണെങ്കിൽ , ആവശ്യത്തിനു മാത്രം, ഫിത്ത്ന കടന്നു വരാത്ത രൂപത്തിൽ സംസാരിക്കുന്നത് കൊണ്ട് വിരോധമില്ല. എന്നിരുന്നാലും അത് മാതാപിതാക്കള്‍ വഴിയാകുമ്പോള്‍ അതാണ്‌ ഫിത്ത്നയെ അകറ്റാനും, തെറ്റിധാരണകള്‍ ഉണ്ടാവാതിരിക്കാനും നല്ലത്”.(അൽ മുന്’തഖ 3/163). അതല്ലാത്ത മറ്റു സംസാരങ്ങള്‍ തീര്‍ത്തും പാടില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം ..

ഇത് വായിക്കുന്ന മാതാപിതാക്കളെങ്കിലും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കുമല്ലോ. വിവാഹ പ്രായമെത്തിയ പക്വതയുള്ള മക്കളെ നല്ല രൂപത്തിൽ വിവാഹം നടത്തിക്കൊടുക്കു. അവർ തിന്മ ചെയ്യുന്നതിന് നിങ്ങള്‍ ഒരു കാരണക്കാരായിത്തീരാതിരിക്കുക. അവരുടെ പഠനമോ, ജോലിയോ മറ്റു കാര്യങ്ങളോ അതിനൊരു തടസ്സമായിക്കാണരുത് . ജീവിത വിശുദ്ധി ഉദ്ദേശിച്ചു കൊണ്ട് വിവാഹിതരാകുന്നവര്‍ക്ക് ജീവിക്കാനുള്ള സമ്പത്ത് നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

അല്ലാഹു പറയുന്നു:

وَأَنْكِحُوا الْأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ وَاللَّهُ وَاسِعٌ عَلِيمٌ 

"നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളിൽ നിന്നും അടിമസ്ത്രീകളിൽ നിന്നും
നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവർ ദാരിദ്രരാണെങ്കിൽ
അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു
വിശാലമായി നല്‍കുന്നവനും, സര്‍വ്വജ്ഞനുമാത്രെ"[നൂർ : 32]  

ഖുർആൻ - നൂർ
വചനം 32

ഇവിടെ അവിവാഹിതരായവരെ വിവാഹത്തിന് സഹായിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയായാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മാത്രമല്ല അല്ലാഹുവിൽ നിന്നുള്ള ഐശ്വര്യം ലഭിക്കാൻ വിവാഹം ഒരു കാരണമാണ്  എന്നും ഇതിൽ നിന്നും മനസ്സിലാക്കാം ..

ഒരു ഇരുമ്പ് മോതിരം മാത്രം നല്‍കാൻ പോലും ശേഷിയില്ലാത്ത സ്വഹാബിക്ക് പ്രവാചകൻ വിവാഹം നടത്തിക്കൊടുത്തതായി ഹദീസുകളിൽ കാണാം, അവരുടെ ഉപജീവനം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കെ നാം എന്ത് ഭയപ്പെടാനാണ് , രണ്ടു പേരെയെങ്കിലും ഹറാമുകളിൽ വിട്ടു നില്‍ക്കാൻ സഹായിച്ചാൽ അതിന് അല്ലാഹു നമുക്ക് തക്കതായ പ്രതിഫലം നല്‍കും തീര്‍ച്ച .. 

വിവാഹത്തിന് സഹായിക്കുമ്പോള്‍ ഞാൻ മുന്‍പ് എഴുതിയ കാര്യം ഒന്നുകൂടി  സൂചിപ്പിക്കുന്നു. സ്ത്രീധനം നല്‍കി മോളെ കെട്ടിക്കുന്നവരെയല്ല സഹായിക്കേണ്ടത് ,, സ്ത്രീധനം വാങ്ങാതെ വിവാഹം ചെയ്യാൻ തയ്യാറാകുന്ന യുവാക്കളെയാണ് സഹായിക്കേണ്ടത്. കാരണം പുരുഷനാണല്ലോ വിവാഹ ചിലവുകള്‍ വഹിക്കേണ്ടത് …

മറിച്ച് സ്ത്രീധനം നല്‍കി മോളെ കെട്ടിക്കുവാൻ സഹായം നല്‍കിയാൽ ആ പണം അവസാനം ചെന്നെത്തുന്നത് സമ്പത്ത് കൊതിച്ച് പെണ്ണിന് വില പറയുന്ന ഏതോ ഒരു തെമ്മാടിയുടെ കയ്യിലാണ്. അതുകാരണം അത് തിന്മക്ക് കൂട്ട് നില്‍ക്കലായി മാറുന്നു …

എന്നാൽ വിവാഹം കഴിക്കാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന യുവാക്കളെ സഹായിക്കുക എന്നത് കേവലം പുണ്യകരം മാത്രമല്ല, മറിച്ച് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ഒരു സമൂഹ ബാധ്യത കൂടിയാണ്.. മാത്രമല്ല അവനെ സഹായിക്കുന്നതിലൂടെ ഒരു സ്ത്രീക്ക് അവളെ ആദരിക്കാൻ അറിയുന്ന, മനുഷ്യത്വമുള്ള ഒരു ഭര്‍ത്താവിനെ ലഭിക്കുകയും ചെയ്യുന്നു …

സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമോ?

ചോദ്യംദ്യം 1 : ആദ്യ വിവാഹത്തിലുള്ള മക്കൾ രണ്ടാം ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?

ചോദ്യം 2 : ഭാര്യാഭർത്താക്കന്മാർ തൊട്ടാൽ വുളു മുറിയുമോ?

ഉ: രണ്ട്‌ ചോദ്ദ്യങ്ങൾക്കും ഒന്നായി മറുപടി പറയുന്നതാണ്‌ സൗകര്യം.

സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമോ? എന്നത്‌ പൂർവികമായി പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്‌.

✅വുളു മുറിയുകയില്ല എന്ന അഭിപ്രായമാണ്‌ ശരി.

അതിനാണ്‌ തെളിവുകളുടെ പിന്‍ബലം.

▪“ആഇശ(റ) യിൽനിന്ന്‌: നബി (സ്വ) നോമ്പുകാരനായിരിക്കെ അവരെ ചുംബിച്ചു. ചുംബനം വുളു മുറിക്കുകയോ നോമ്പ്‌ മുറിക്കുകയോ ചെയ്യുകയില്ലെന്ന്‌ പറയുകയും ചെയ്‌തു. ഇത്‌ ഇസ്‌ഹാക്വുബ്‌നു റാഹവയ്‌ഹി റിപ്പോർട്ട്  ചെയ്‌തിട്ടുണ്ട്‌.

മെച്ചപ്പെട്ട പരമ്പരയിലൂടെ ബസാറും ഇത്‌ ഉദ്ധരിച്ചിട്ടുണ്ട്‌.

അബ്‌ദുൽഹക്വ്‌ പറഞ്ഞു: ഉപേക്ഷിക്കത്തക്ക അപാകതകളൊന്നും അതിന്‌ ഞാൻ  കാണുന്നില്ല.” (ഫിക്വ്‌ഹുസ്സുന്ന)

ഈ ആശയത്തിലുള്ള വേറെയും ഹദീഥുകൾ വന്നിട്ടുണ്ട്‌. അതിലൊന്ന്‌ താഴെ കൊടുക്കുന്നു.

▪ആഇശ (റ) യിൽ നിന്ന്‌. “ഞാൻ  നബി (സ്വ) യുടെ മുമ്പിൽ കിടക്കുകയായിരുന്നു. എന്റെ കാലുകൾ അവിടുത്തെ ക്വിബ്‌ല ഭാഗത്തും. അവിടുന്ന്‌ സുജൂദ്‌ ചെയ്‌തപ്പോൾ എന്നെ തോണ്ടി. അപ്പോൾ എന്റെ കാലുകൾ ഞാൻ  എടുത്തുമാറ്റി”

(ബുഖാരി, മുസ്‌ലിം)

ഇനിയും കാണുക:

▪“ആഇശ (റ) യിൽ നിന്ന്‌: അവർ പറഞ്ഞു: ഒരു രാത്രി റസൂലുല്ലായെ വിരിപ്പിൽ കാണാതായി. ഞാൻ  അവിടുത്തെ അന്വേഷിച്ചു. അങ്ങനെ ഞാനവിടുത്തെ കാൽപാദങ്ങളുടെ മേൽ കൈവെച്ചു. അവിടുന്ന്‌ പള്ളിയിലായിരുന്നു. അവിടുത്തെ കാൽപാദങ്ങൾ കുത്തനെ നിന്നിരുന്നു….”

(മുസ്‌ലിം, തീര്‍മുദി)

ഇനി ഇക്കാര്യത്തിൽ അവ്യക്തതയൊന്നും തോന്നാനില്ല.

സ്‌ത്രീയെ തൊടുന്നതുകൊണ്ടോ സ്‌ത്രീ അങ്ങോട്ട്‌ തൊടുന്നതുകൊണ്ടോ വുളു മുറിയുകയില്ല.

ഇതൊക്കെ ഒരു മറയ്‌ക്കുമേലായിരിക്കും ചെയ്‌തിട്ടുണ്ടാവുക എന്ന്‌ ചിലരെങ്കിലും പറയാറുണ്ട്‌.

അത്‌ ഇമാം ശൗകാനി സൂചിപ്പിച്ചതുപോലെ വളരെ വിദൂരമായ സങ്കൽപ്പം മാത്രമാണ്‌ (നൈലുൽ ഔത്വാർ 1/95 നോക്കുക.)

സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമെന്ന്‌ വാദിക്കുന്നവർ പറയാറുള്ള തെളിവുകൾ ഇനി പരിശോധിക്കാം.

പ്രധാനമായും അവർ തെളിവായി പറയാറുള്ളത്‌ ഔലാമസ്‌തുമുന്നിസാഅ്‌ എന്ന ഖുർആൻ  വചനമാണ്‌.

മലമൂത്ര വിസര്‍ജ്ജാനന്തരവും സ്‌ത്രീ സ്പർശനം നടത്തിയാലും വെള്ളം കിട്ടിയില്ലെങ്കിൽ തയമ്മും ചെയ്യാമെന്നകൽപനയാണ്‌ സൂറ: നിസാഇലെ വചനം (43) ഉൾക്കൊള്ളുന്നത്‌.

ഇതിലെ സ്‌ത്രീ സ്പർശനമെന്നതുകൊണ്ട്‌ സ്‌ത്രീയെ തൊടുക എന്നാണ്‌ ഉദ്ദേശ്യമെന്ന്‌ വാദിക്കുന്നു. `ലാമസ’ എന്ന പദത്തിന്‌ തൊടുക എന്നർത്ഥംമുണ്ടെന്നും `ഔ ലമസ്‌തും’ എന്നുതന്നെ മറ്റൊരു പാഠഭേദം (ക്വിറാഅത്‌) ഉണ്ട്‌ എന്നത്‌ ഇതിനെ ബലപ്പെടുത്തുന്നുണ്ട്‌ എന്നുമാണ്‌ വാദം. (ലാമസ എന്നാൽ അന്യോന്യം തൊട്ടു എന്നും ലമസ എന്നാൽ തൊട്ടു എന്നും ഭാഷാർത്ഥം). ലാമസ, ലമസ എന്നീ പദങ്ങള്ക്ക്‌ സ്പര്‍ശിക്കുക എന്നർത്ഥമുണ്ടെന്നതിൽ സംശയമില്ല.

ഇവിടെ സ്‌പർശനം എന്നതുകൊണ്ടുള്ള ഉദ്ദേശം വെറും തൊടലാണോ അതോ സംയോഗമാണോ എന്നതാണ്‌ പ്രശ്‌നം.

മുകളിൽ കൊടുത്ത ഹദീഥുകളുടെ വെളിച്ചത്തിൽ, ഇവിടെ ഉദ്ദേശം വെറും തൊടലല്ല എന്നു വ്യക്തം.

മാത്രമല്ല, അലി (റ), ഇബ്‌നു അബ്ബാസ്‌ (റ) എന്നിവർ ഈ വചനത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്‌ അങ്ങനെയാണുതാനും. നോക്കുക.

▪“അലി (റ) സ്‌പർശനത്തെ സംയോഗമെന്ന്‌ വ്യാഖ്യാനിച്ചിരിക്കുന്നു. ഹിബ്‌റുൽ ഉമ്മ (സമൂഹത്തിലെ പണ്‌ഡിതൻ ) എന്ന്‌ അറിയപ്പെടുന്ന ഇബ്‌നു അബ്ബാസ്‌ (റ) വും അല്ലാഹു അദ്ദേഹത്തിന്‌ ഖുർആൻ  വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കട്ടെ എന്ന നബി (സ്വ) യുടെ പ്രാർത്ഥനക്ക്‌ വിധേയനായ ആളാണദ്ദേഹം, അങ്ങനെയാണതിനെ വ്യാഖ്യാനിച്ചത്‌.

അദ്ദേഹം തന്റെ രണ്ടു വിരലുകൾ തന്റെ രണ്ടു കാതുകളിലും വെച്ചുകൊണ്ട്‌ അറിയുക അത്‌ സംയോഗം ആകുന്നു എന്ന്‌ സ്‌പർശനത്തെ വ്യാഖ്യാനിച്ചതായി അബ്‌ദുബ്‌നുഹുമയ്‌ദി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നു.

നാഫിഉബ്‌നു അസ്‌റക്വ്‌ അദ്ദേഹത്തോട്‌ സ്‌പർശനത്തെ (മൂലാമസത്‌) സംബന്ധിച്ച്‌ ചോദ്യം ചോദിച്ചു. അപ്പോൾ അദ്ദേഹമതിനെ സംയോഗമെന്ന്‌ വിശദീകരിച്ചു എന്ന്‌ ത്വസ്‌തിയും റിപ്പോർട്ട്  ചെയ്‌തിട്ടുണ്ട്‌. (സുബ്‌ലുസ്സലാം 1/97)

സ്‌ത്രീയെ തൊടുന്നതുകൊണ്ട്‌ മാത്രം വുളു മുറിയുമെന്നതിന്‌ ഈ ആയത്ത്‌ തെളിവല്ലെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമായല്ലോ.

സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമെന്ന്‌ വാദിക്കുന്നവരിൽ തന്നെ ചിലർ-ശാഫിഇകൾ ഉദാഹരണം-സ്‌ത്രീകളെ രണ്ടു തരക്കാരായി ഭാഗിക്കുന്നു.

ഒന്ന്‌, തൊട്ടാൽ വുളു മുറിയാത്തവർ: മാതാവ്‌, സഹോദരിപോലെ വിവാഹം ചെയ്യാൻ  പാടില്ലാത്ത രക്തബന്ധുക്കൾ.

രണ്ട്‌, വുളു മുറിയുന്നവർ അഥവാ വിവാഹം ചെയ്യാൻ  പാടുള്ളവർ.

വിവേചനത്തിനും ഈ ആയത്തിൽനിന്ന്‌ ഒരു പിന്‍ബലവും ലഭിക്കുന്നില്ല. സ്‌ത്രീകളെ സ്‌പര്ശിക്കുക എന്നല്ലാതെ ഇന്നതരം സ്‌ത്രീകളെ തൊടുക എന്ന്‌ പറയുന്നില്ലല്ലോ.

♦വുളു മുറിയുമെന്ന്‌ വാദിക്കുന്നവർ പറയാറുള്ള മറ്റൊരു തെളിവ്‌

അഹ്‌മദ്‌, ദാറക്വുത്‌നീ തുടങ്ങിയവർ റിപ്പോർട്ട്  ചെയ്‌ത ഒരു ഹദീഥാണ്‌, അതിപ്രകാരമാണ്‌.

“മുആദുബ്‌നു ജബൽ (റ) പറഞ്ഞു: ഒരാൾ നബി (സ്വ) യുടെ അടുത്തുവന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഒരാളെപ്പറ്റി അവിടുന്ന്‌ എന്ത്‌ പറയുന്നു? അയാൾ തനിക്കു പരിചയമുള്ള ഒരു സ്‌ത്രീയുമായി സന്ധിച്ചു. ഒരാൾ തന്റെ ഭാര്യയുമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അയാളും ചെയ്‌തു. അയാൾ അവളുമായി സംയോഗം ചെയ്‌തില്ലെന്നു മാത്രം. അപ്പോൾ അല്ലാഹു ഈ സൂക്തം ഇറക്കി.

പകലിന്റെ രണ്ടറ്റങ്ങളിലുംരാത്രിയിൽ ഏതാനും സമയത്തും നമസ്‌കാരം നിലനിർത്തുക….. അപ്പോൾ നബി (സ്വ) അയാളോട്‌ പറഞ്ഞു: നീ വുളു ചെയ്യുക, എന്നിട്ട്‌ നമസ്‌കരിക്കുക.

ഈ ഹദീഥ്‌ റിപ്പോർട്ട്  ചെയ്‌ത മിക്ക ഗ്രന്ഥകര്ത്താക്കളും അബ്‌ദുറഹ്‌മാനുബ്‌നു അബീലൈലാ മുആദിൽനിന്ന്‌ റിപ്പോർട്ട്  ചെയ്യുന്നതായിട്ടാണ്‌ പറഞ്ഞിട്ടുള്ളത്‌.

അബ്‌ദുറഹ്‌മാനുബ്‌നു അബീലൈലാ മുആദിനെ കണ്ടിട്ടില്ല. അതിനാൽ ഹദീഥിന്റെ പരമ്പര ഇടമുറിഞ്ഞിട്ടുള്ളത്‌ (മുന്‍ക്വത്വിഅ്‌) ആണ്‌.

ശുഅ്‌ബയും നസാഇയും മുആദിന്റെ പേർ പറയാതെ ഒരാൾ എന്നു തന്നെ തുടങ്ങുന്നു.

അതിർത്ഥം ഹദീഥ്‌ മുർസൽ (നബി പറഞ്ഞു എന്ന്‌ താബിഅ്‌ പറഞ്ഞ ഹദീഥ്‌) ആണെന്നാണ്‌.

ഈ സംഭവം വുളുഇനെപ്പറ്റിയോ നമസ്‌കാരത്തെപ്പറ്റിയോ ഉള്ള പരാമർശമില്ലാതെ ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട്  ചെയ്‌തിട്ടുണ്ട്‌. (നൈൽ 1/194 നോക്കുക.)

വുളു എടുത്ത്‌ നമസ്‌കരിക്കാൻ  കൽപ്പിച്ചു എന്ന ഭാഗം ദുര്‍ബലമാണെന്നാണ്‌ ഇതൊക്കെ സൂചിപ്പിക്കുന്നത്‌.

മാത്രമല്ല, ഈ സംഭവത്തിൽ ഇയാൾ ഈ ദുഷ്‌കൃത്യത്തിനുള്ള പ്രതിവിധി എന്ത്‌ എന്നതിനെപ്പറ്റിയാണ്‌ അന്വേഷിച്ചതെന്ന്‌ വ്യക്തം. വുളു എടുത്ത്‌ നമസ്‌കരിക്കുക എന്ന്‌ നബി (സ്വ) കൽപ്പിക്കുകയും ചെയ്‌തു. അല്ലാതെ ഇതെല്ലാം ചെയ്‌ത എന്റെ വുളു മുറിഞ്ഞിട്ടുണ്ടാകുമോ എന്ന്‌ അമ്പേഷിച്ചതാണെന്ന്‌ ധരിക്കുന്നത്‌ കുറച്ചു കടന്ന കൈയ്യാകും.

എനിക്ക്‌ വുളു ഉണ്ടായിരുന്നു എന്ന്‌ അയാൾ പറയുന്നുമില്ല എന്നോര്‍ക്കുക. ഏതുനിലക്കും സ്‌ത്രീയെ തൊട്ടാൽ വുളു മുറിയുമെന്നതിന്‌ ഇത്‌ തെളിവായി കണക്കാക്കാനാവില്ല.

ആയിഷ(റ)നിവേദനം :നബി (സ) അദ്ധേഹത്തിന്റെ പദ്നിമാരിൽ പെട്ട ഒരാളെ ചുംബിച്ചു, എന്നിട്ട് നിസ്കരിക്കാന്‍ പോയി,വുളു എടുത്തില്ല.ഉര്‍വ പറഞ്ഞു :,(ആയിഷ(റ) യോട് പറഞ്ഞു ) ആരാണ്  ആ പദ്നി നിങ്ങൾ  അല്ലാതെ? അപ്പോള്‍ അവര്‍ (ആയിഷ ) ചിരിച്ചു..സുനന് അബൂദാവൂദ് 179

♦ചുരുക്കത്തിൽ, സ്‌ത്രീയെ തൊടുന്നതുകൊണ്ടുമാത്രം വുളു മുറിയുമെന്നതിന്‌ വ്യക്തമായ തെളിവുകളൊന്നുമില്ല.

വുളു മുറിയുകയില്ലെന്നതിനാകട്ടെ, വ്യക്തമായ തെളിവുകളുണ്ടുതാനും.

(അല്ലാഹുവിന്നറിയാം.)

ഈജിപ്തിൽ സൂക്ഷിക്കപ്പെടുന്നത് ഫിർഔന്‍റെ ശവ ശരീരമെന്നോ?

“ഫിർഔനെ കുറിച്ച് ഖുർആൻ നടത്തുന്ന പരാമർശങ്ങൾ

ചർച്ചക്കെടുക്കുന്നതിന് മുമ്പ് ഫിർഔനെ സംബന്ധിച്ച മുസ്ലിം സമൂഹത്തിലെ ഒരു ധാരണ പഠന വിധേയമാക്കണ്ടതുണ്ട്.

ഫിർഔന്റെ ശവശരീരം അത്ഭുതകരമായി സംരക്ഷിക്കപ്പട്ടിരിക്കുന്നു എന്നും അത് കൈറോയിലെ

ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സൂക്ഷിക്കപ്പട്ടിരിക്കുന്നു എന്നതുമാണ് ഈ ധാരണ.

ഖുർആനിലെ പത്താമധ്യായം സൂറത്തു യൂനുസിലെ 92ാം വചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ

കാര്യം പറയപ്പെടാറുളളത്.

فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ

“എന്നാൽ നിന്റെ പുറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനു വേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീർച്ചയായും മനുഷ്യരിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെ പറ്റി അശ്രദ്ധരാകുന്നു.” (10:92)

ഈ ആയത്തിന്റെയ അടിസ്ഥാനത്തിൽ ആണ് കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുളള ഫറോവകളിൽ പെട്ട റാംസസ് ചക്രവർത്തിയുടെ ശവ ശരീരമാണ് ഖുർആനിൽ

പറയപ്പെട്ട ഫിർഔന്റെയത് എന്ന് പറയാറുള്ളളത്.

പല ഇസ്ലാമിക പ്രബോധകന്മാരും എടുത്തു പറയാറുളള ഒരു കാര്യം കൂടിയാണിത്.

ശാസ്ത്രജ്ഞനും “ദ ബൈബിൾ, ദ ഖുർആൻ ആൻഡ് സയൻസ്”(The Bible, The Qur’an and Science) എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ മോറിസ് ബുക്കായി ഈ വാദം ഉന്നയിച്ചവരിൽ പ്രമുഖനാണ്.

റാംസസ്(Ramsess second) ചക്രവർത്തിയുടെ ശവ ശരീരം കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെ, എന്നാൽ പരക്കെ വിശ്വസിക്കപ്പെടുന്നത് പോലെ അത്ഭുതകരമാം വിധം സംരക്ഷിക്കപ്പെട്ട ഒരു ശവ ശരീരമല്ല റാംസസ് രണ്ടാമന്‍റേത് !

പത്തൊൻ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ  ‘ടോംബ് ഡി ബി 320’ (Tomb DB320) എന്നറിയപ്പെടുന്ന ശവ കുടീരത്തിൽ നിന്ന് മറ്റ് അൻപതോളം മമ്മികളുടെ കൂടെ കണ്ടെടുക്കപ്പെട്ടട ഒരു മമ്മിയാണ്

റാംസസ് രണ്ടാമന്‍റേത്! പരക്കെയുളള ധാരണ പോലെ ഒരിക്കലും ചെങ്കടലിൽ നിന്നല്ല ഈ ശവ ശരീരം കണ്ടെടുക്കപ്പെട്ടിട്ടുളളത് എന്നത് ശ്രദ്ധേയമാണ്!. മാത്രമല്ല, മറ്റ് ഈജിപ്ഷ്യൻ രാജാക്കന്മാരെ പോലെ ഇദ്ദേഹത്തിന്റെ ശവ ശരീരവും മമ്മിയാക്കപ്പെട്ടിരിക്കുന്നു.!

കൂടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഇതാണ്:

റാംസസ് രണ്ടാമന്റെ പുത്രൻ മെര്‍നപ്തയുടെ(Mernaptah) മമ്മി കൈറോയിലും പിതാവ് സേതി ഒന്നാമന്റെ(Sethi First) മമ്മി ലണ്ടനിലെ മ്യൂസിയത്തിലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു! എന്നിരിക്കെ റാംസസ് രണ്ടാമന്റെ ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുർആനിൽ പറയുന്നു എന്ന വാദത്തിന് എന്ത് അർത്ഥമാണുളളത്?

എല്ലാ ഈജിപ്ഷ്യൻ രാജാക്കന്മാരുടെയും ശവ ശരീരത്തെ പോലെ അതും ഒരു മമ്മിയായി സൂക്ഷിക്കപ്പെട്ടിരിക്കുകയല്ലേ?

അത്പോലെ അയാളുടെ തന്നെ പിതാവിന്റെയും പുത്രന്റെയുമെല്ലാം ശരീരങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലേ?

റാംസസ് രണ്ടാമൻ തന്നെയാണോ ഫിർഔൻ എന്ന് അന്വേഷിക്കുന്നതിന് മുമ്പ് ഈ ചോദ്യങ്ങൾക്ക്  ഉത്തരം നൽകപ്പെടേണ്ടതുണ്ട്.

റാംസസ് രണ്ടാമന്റെ ശരീരം കണ്ടെടുത്തിട്ട് 125ൽ പരം വർഷങ്ങളെ ആകുന്നുളളൂ. എന്നാൽ അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർആൻ 1400ൽ പരം വർഷങ്ങളായി നില നിൽക്കുന്നു. മഹാന്മാരായ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം സൂറത്തു യൂനുസിലെ 92 ാം വചനം റാംസസ് രണ്ടാമന്റെ  ശരീരം കണ്ടെടുക്കും മുമ്പെ ഉചിതമാം വിധം വ്യാഖ്യാനിച്ചവരാണ്.

മുഹമ്മദ് നബി(ﷺ)യിൽ നിന്ന് നേരിട്ട് ഖുർആൻ മനസ്സിലാക്കിയ

സ്വഹാബി വര്യന്മാർ ഈ വചനത്തെ എങ്ങിനെ മനസ്സിലാക്കി എന്ന് അന്വേഷിക്കുന്നത് ഏറെ അഭികാമ്യമായിരിക്കും.

ഏറ്റവും പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കളിൽ പെട്ട ഇമാം ഇബ്നു കഥീർ, ഖുർത്വുബി, ത്വബ്’രി തുടങ്ങിയവരെല്ലാം ഈ ആയത്തിൽ നാം സാധാരണ ‘സംരക്ഷിക്കും’ എന്ന് അർത്ഥം പറയാറുളള ‘ننخيك ‘(നുനജ്ജീക ) എന്ന വാക്കിന് നൽകിയ അർത്ഥം ‘ﻳﺮﻓﻌﻚ'(യർഫഉക്ക) അഥവാ   ഉയർത്തുക, വിട്ടു കൊടുക്കുക എന്നതാണ്.

യഥാർത്ഥത്തിൽ എന്താണ് ഈ വചനത്തിന്റെയ വ്യാഖ്യാനം?

സ്വഹാബിമാരിൽ പ്രമുഖനും പണ്ഡിതനുമായിരുന്ന ഇബ്നു അബ്ബാസ്(رضي الله عنه) ഈ ആയത്തിന്‌ നൽകിയ വിശദീകരണം മുൻഗാമികളുടെ

തഫ്സീറുകളിലെല്ലാം ലഭ്യമാണ്.

തങ്ങളെ പിന്തുടർന്ന

ഫിർഔനും സൈന്യവും മുങ്ങിപ്പോകുന്നതിനു

മൂസാ നബിയും അനുയായികളായ ബനൂ ഇസ്രാഈൽ

ഗോത്രക്കാരും സാക്ഷികളായി.

എന്നാൽ ദൈവമാണ് എന്ന് സ്വയം അവകാശപ്പെട്ട ഫിർഔൻ

മുങ്ങി മരിച്ചിട്ടുണ്ടാകുമോ എന്ന വ്യർത്ഥമായ സംശയം ബനൂ

ഇസ്രാഈൽ വംശജരായ ചില ദുർബ്ബല വിശ്വാസികളിൽ

ഉളവാകുകയും അവരത് മൂസാ നബി عليه السلام നോട്

പ്രകടിപ്പിക്കുകയും ചെയ്തു.അവരുടെ സംശയ

ദൂരീകരണത്തിനായി ഫിർഔന്റെ ശരീരം കടലിൽ നിന്ന്

കരയിലേക്ക് എടുത്തെറിയപ്പെട്ടു.

അങ്ങനെ കവചിതമായ ആ ശരീരം ഒരു ഉയർന്ന പ്രദേശത്ത്

ചലനമറ്റു കിടന്നു. ചില റിപ്പോർട്ടുകളിൽ പറയുന്നത് “ഒരു ചുവന്ന

കാളക്കുട്ടി ചത്ത് കിടക്കുന്നത് പോലെ” ഫറോവ ചത്ത് കിടന്നു

എന്നാണ്!!

അതെ, എത്ര വലിയ ചക്രവർത്തിയായാലും,

സ്വയം ദൈവമാണെന്ന്

അവകാശവാദം ഉന്നയിച്ചാലും മരണം എന്ന യാഥാർത്ഥ്യം പിടി

കൂടും എന്നതിനും, ഏതൊരു

ധിക്കാരിക്കും അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ

നിന്ന് രക്ഷയില്ല എന്നതിനും ഫിർഔന്റെയ ശവ ശരീരം ഒരു

ദൃഷ്ടാന്തമാക്കപ്പെട്ടു.

അതല്ലാതെ ഫിർഔനിന്റെയ

ശരീരം ലോകാവസാനം വരെ സംരക്ഷിക്കപ്പെടും

എന്ന് ഈ ആയത്തിനെ വ്യാഖ്യാനിച്ച്‌ പൂർവ്വികരായ ഖുർആൻ

വ്യാഖ്യാതാക്കൾ ആരും പറഞ്ഞിട്ടില്ല,  അങ്ങനെ ഒരർത്ഥം ഈ ആയത്തിനില്ല !.

എങ്കിൽ “നിനക്ക് ശേഷമുളളവർക്ക് ദൃഷ്ടാന്തമാകുക ” എന്ന വാചകം കൊണ്ടുളള ഉദ്ദേശം എന്താണ്?

പൂർവ്വിക ഖുർആൻ  വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇമാം ത്വബ്’രി തന്റെ വ്യാഖ്യാന ഗ്രന്ഥത്തിൽ ഈ ആയത്തിന്റെ മറ്റൊരു ഖിറാഅത്ത് നൽകുന്നുണ്ട്. ഖുർആനിന്റെയ വ്യത്യസ്തമായ പാരായണ ശൈലികൾ (ഖിറാഅത്തുകൾ) ഏവർക്കും സുപരിചിതമാണല്ലോ.

സ്വഹാബികളിൽ പ്രമുഖനും നാലാം ഖലീഫയുമായ അലി رضي الله عنه “ലിമൻ ഖൽഫക” ﻟﻤﻦ ﺧﻠﻔﻚ (നിനക്കു ശേഷം) എന്നതിന് പകരം “ലിമൻ ഖൽക്വക”  ﻟﻤﻦﺧﻠﻘﻚ എന്നാണ് പാരായണം ചെയ്തത് എന്ന് ഇമാം ത്വബ്’രി രേഖപ്പെടുത്തുന്നു. “ഖല്ക്ക്” എന്ന പദത്തിന് “ദുർബ്ബലത” എന്നർത്ഥമുണ്ട്. അപ്പോൾ “ലിമൻ ഖൽക്വക” എന്നതിന് “നിന്റെ  കൂടെയുളള ദുർബ്ബല വിശ്വാസികൾക്ക് ” എന്ന് വ്യാഖ്യാനം നൽകപ്പെടുന്നു.

നേരത്തെ ദുർബ്ബല വിശ്വാസികൾ ഫിർഔനിന്റെ മരണത്തെ സംബന്ധിച്ച് മൂസാ നബി عليه السلام യോട് സംശയം പ്രകടിപ്പിച്ച

സംഭവം വിശദീകരിച്ചല്ലോ, ഇബ്നു അബ്ബാസ്(رضي الله عنه) റിപ്പോർട്ട് ചെയ്യുന്ന ആ സംഭവത്തോടൊപ്പം ഇത് കൂടി ചേർത്ത്

വായിക്കുമ്പോൾ “ലിമൻ ഖല്ഫക” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബനൂ ഇസ്രാഈല്യരെ ആണെന്നും അല്ലാതെ ലോകാവസാനം വരെയുളള എല്ലാ ആളുകളെയും അല്ലെന്നും നിസ്സംശയം വ്യക്തമാകുന്നു.

“നിനക്ക് പിൻപേ വരുന്നവർക്ക് ദൃഷ്ടാന്തമാകും” എന്ന

പ്രയോഗത്തെ ഇമാം ഇബ്നു കസീർ വിശദീകരിച്ചത്:

” ഫിർഔനിന്റെ ജഡം ബനൂ ഇസ്രാഈല്യർക്ക്അവന്റെ മരണത്തിന് തെളിവായി വെളിപ്പെടുത്തപ്പെടും എന്നും സർവ്വ ശക്തനായ അല്ലാഹുവിന്റെ വിധിയിൽ നിന്ന് ദുനിയാവിൽ എത്ര

വലിയവനായാലും രക്ഷപ്പെടാനാകില്ല എന്നതുമാണ്.

ശേഷം വരുന്ന എല്ലാ തലമുറകൾക്കും ഫിർഔനിന്റെ ചരിത്രം ഒരു പാഠമാണ്, അവർക്കതിൽ ദൃഷ്ടാന്തങ്ങളുണ്ട്”. എന്നാൽ വരാനിരിക്കുന്ന തലമുറകൾ ഫിർഔനിന്റെ ശരീരം കാണും എന്ന അർത്ഥം സച്ചരിതരായ മുൻഗാമികളുടെ ഖുർആൻ വ്യാഖ്യാനങ്ങളിൽ ഒന്നും തന്നെ നൽകപ്പെട്ടിട്ടില്ല .

അങ്ങനെയുണ്ട് എങ്കിൽ ഫിർഔനിന്റെ ശരീരം എല്ലാ തലമുറകൾക്കും ദൃഷ്ടാന്തമാക്കപ്പെടേണ്ടതായിരുന്നു .

അതല്ലാതെ പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുളള ആളുകൾക്ക്  മാത്രമല്ല !

ആധുനിക ഇസ്ലാമിക പണ്ഡിതന്മാരിൽ പ്രമുഖനായ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله ഈ വിഷയവുമായി പറയുന്നത് ശ്രദ്ധിക്കുക:-

“നിന്റെ പുറകെ വരുന്നവർക്ക് ദൃഷ്ടാന്തമായിരിക്കുവാൻ വേണ്ടി”

എന്ന വചനത്തിന്റെ ഉദ്ദേശ്യം നിന്റെ ശരീരം നീ മരണപ്പെട്ടു,

എന്നതിനും അല്ലാഹു സർവ്വ ശക്തനാണ് എന്നതിനും, എത്ര വലിയ ആധിപത്യവും സ്ഥാനവും ഉള്ളവനാണെങ്കിലും

അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകില്ല

എന്നതിനും തെളിവായി ഇസ്രാഈൽ സന്തതികൾക്ക്  കാണിച്ച്

കൊടുക്കപ്പെടും എന്നതാണ്. അതല്ലാതെ ചില അവിവേകികൾ കരുതുന്നത് പോലെ നമ്മുടെ കാലഘട്ടം വരേക്കും ഫിർഔനിന്റെ ജഡം സംരക്ഷിക്കപ്പെടും എന്നതല്ല. കാരണം ഫിർഔനിന്റെ ശരീരം കരയിലേക്ക് എടുത്തെറിയപ്പെട്ടതിന്റെ ഉദ്ദേശം അവൻ മരണപ്പെട്ടു എന്ന് ഉറപ്പുവരുത്തുക എന്നതും ഇസ്രാഈൽ സന്തതികളുടെ മനസ്സിലെ സംശയം ദുരീകരിക്കുക എന്നതുമാകുന്നു. ആ ഉദ്ദേശം നിറവേറ്റപ്പെട്ടു കഴിഞ്ഞു. അതിനാൽ ഏതൊരു ശവശരീരവും പോലെ ഫിർഔനിന്റെ ജഡവും നുരുമ്പിപ്പോകുകയും ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടത് പോലെ  ഗുദാസ്ഥി മാത്രം ബാക്കിയാക്കപ്പെടുകയും ചെയ്യും. അതിനാൽ തന്നെ ഫിർഔനിന്റെ

ശരീരം മറ്റാരുടെ ശരീരത്തെക്കാളും വ്യത്യസ്തമല്ല.”

(അല് മുൻതക മിൻ ഫതാവാ അൽ ഫൗസാൻ 1/

ചോദ്യം 132)

അപ്പോൾ കൈറോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ

സൂക്ഷിച്ചിരിക്കുന്ന മൃതശരീരം??

അത് ഫിർഔനിന്‍റേതാകാം, അല്ലാതിരിക്കാം!!

വ്യക്തമായി നാം മനസ്സിലാക്കേണ്ട

കാര്യം സൂറത്തു യൂനുസിലെ 92 ാം വചനത്തിന് ഇന്ന് പലരും പറയുന്നത് പോലെയുളള അർത്ഥം കൽപ്പിക്കുന്നത് വസ്തുതാപരമല്ല എന്നതാണ്.

സലഫുകളായ ആളുകൾ വിശദീകരിച്ചത് പോലെ ഖുർആൻ

വിശദീകരിച്ചില്ലെങ്കിലുളള അപകടവും ഇത് വെളിവാക്കുന്നു.”