എല്ലാനല്ലവർക്കും വിവാഹം

അല്ലാഹുവിന്നു വേണ്ടി മനുഷ്യര്‍ നിര്‍വ്വഹിക്കുന്നതിന്നായി കല്‍പ്പിക്കപ്പെട്ട മഹത്തായ ആരാധനകളിലൊന്നാണ് ഉംറ: ഇത് അല്ലാഹുവിനെ ആരാധിക്കുന്നതിനായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅബയും പരിസരവുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കേണ്ടതാണ്. ഇതിന് ഹജ്ജ് കര്‍മ്മത്തെപ്പോലെ കാലവും സമയവുമായി ബന്ധമൊന്നുമില്ല ഏത് കാലത്തും എപ്പോള്‍ വേണമെങ്കിലും നിര്‍വ്വഹിക്കാവുന്നതാണ്.
ഉംറ ഒരു മുസ്‌ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമുള്ളത്. അല്ലാഹു പറയുന്നു,”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിര്‍വ്വഹിക്കല്‍ ” (സൂറ: ബഖറ: 196). എന്നാല്‍ കഴിയുമെങ്കില്‍ കൂടുതല്‍ നിര്‍വ്വഹിക്കല്‍ സുന്നത്താണ്. നബി(സ) പറയുന്നു: ”ഒരു ഉംറ ചെയ്തു പിന്നീട് ഒന്നു കൂടി നിര്‍വ്വഹിക്കല്‍ അത് അവക്കിടയിലുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമാണ്’ (ഹദീസ് മുസ്‌ലിം)
(എന്നാല്‍ ഒരിക്കല്‍ ഉംറ നിര്‍വ്വഹിച്ച് അപ്പോള്‍തന്നെ വീണ്ടും മീഖാത്തില്‍ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് അതേ യാത്രയില്‍ തന്നെ ഒന്നിലധികം തവണ ഉംറ ചെയ്യുന്ന പ്രവണത ചിലരില്‍ കാണാറുണ്ട്‌ അതല്ല മേല്‍ പറഞ്ഞ ഹദീസുകൊണ്ടുള്ള ഉദ്ദേശ്യം. അത്തരത്തില്‍ ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിർവഹിക്കുന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല.
മുഹമ്മദ് നബി(സ) തന്റെ ഹജ്ജ് വേളയില്‍ ആഴ്ചകളോളം മക്കയില്‍ താമസിച്ചിട്ടുകൂടി പ്രസ്തുത യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വ്വഹിച്ചിട്ടില്ല എന്നകാര്യം നാം പ്രത്യേകം മനസ്സിലാക്കി യിരിക്കേണ്ടതാണ്.
ഉംറയുടെ റുക്‌നുകള്‍: ഇഹ്‌റാം, ത്വവാഫ്, സഅ്‌യ് എന്നിവയാണ് ഉംറയുടെ റുക്‌നുകള്‍; ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടുപോയാല്‍ ഉംറ നിഷ്ഫലമായിത്തീരുന്നതാണ്.

സുഹൈർചുങ്കത്തറ

ഭാര്യക്ക് ഭർത്താവുണ്ട്. ഭർത്താവിന് ഭാര്യയും . മാതാപിതാക്കൾക്ക് മക്കൾ. മക്കൾക്ക് മാതാപിതാക്കളും. സഹോദരിക്കു സഹോദരൻ. മറിച്ചും. അതുകൊണ്ട്, പരസ്പരംസുഖവും സന്തോഷവും സ്‌നേഹവും സഹായവും പങ്കുവെക്കാം. അൽഹംദുലില്ലാ. ഇണകൾ. സകലസൃഷ്ടികളിലും ഇണകൾ.

“എല്ലാവസ്തുക്കളിൽ നിന്നും നാം ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. (ദാരിയാത്ത്49)

വിവാഹ ദിവസത്തെക്കുറിച്ച് ചിന്തിക്കൂ.

വീട്ടുകാർ. കൂട്ടുകാർ. നാട്ടുകാർ. ബന്ധുക്കൾ. ആരവം. ആഘോഷം. ജീവിതത്തിലേക്കുസഹായികടന്നുവരികയാണ്. പാതി. പുതുജീവിതംതുടങ്ങുകയാണ്. അന്ത്യനാൾവരെ നിലനിൽക്കാറുളള മഹാകുടുംബത്തിന്റെ ഉദ്ഘാടനം. ഈ പുണ്യകർമത്തിലാണ് ചിലപ്പോൾ കരിനിഴൽ. പുക. കറ. ചെളി. സ്ത്രീധനവും അനുബന്ധങ്ങളും.

സന്തോഷവും സ്‌നേഹവും സുഖവും കൈമാറുന്ന സുന്ദര സന്ദർഭത്തിൽ ദുഃഖവും വ്യസനവും പേടിയും വിതച്ചു കൊണ്ട്സ്ത്രീധനം കടന്നുവരുന്നു. അവൻ അവളെയാണേൽക്കുന്നത്. അവൾ അവനെയല്ല. എത്രയെത്ര കപട സമത്വവാദികൾ അഭിനയിച്ചാലും, ഘോരഘോരം പ്രസംഗിച്ചാലും എഴുതിയാലും അല്ല. എന്നിട്ടും ഇവിടെ അവൾക്കും വീട്ടുകാർക്കുമാണ് കറയും ചെളിയും പുകയും പുരണ്ട സന്തോഷം. കനത്ത കനം. സാമ്പത്തിക ബാധ്യത.

അവന്നോ? അവന്റെവിട്ടുകാർക്കോ? വെറും സന്തോഷം നിറഞ്ഞസന്തോഷം. സ്ത്രീധനമുണ്ടെങ്കിലും ഇലെങ്കിലും ജീവിതം തുടങ്ങുന്നത് സുഖവും ദുഃഖവും എളുപ്പവും ഞെരുക്കവും. അങ്ങനെയങ്ങനെ, മരണം വരെ എല്ലാദിവസവും ഉദിച്ച സ്തമിക്കുന്നു. രാവും പകലും, ചൂടും തണുപ്പും, മഞ്ഞും മഴയും,വെയിലും. അങ്ങനെയങ്ങനെ. ഇത് കുടുംബ ജീവിതത്തിന്റെ വഴി. കുടുംബമില്ലാത്ത ജീവിതം കുടുംബമില്ലാതെ, വെറും ജീവിതവുമായി ക്കഴിയുന്ന ഒട്ടേറെപ്പേരിവിടെയുണ്ട്. അവർ പലതരം.

1. മനപ്പൂർവം വേണ്ടെന്ന് വച്ചവർ. ആദർശമോആവശ്യമോഅവേശമോഒക്കെയാകാംകാരണം. സന്യാസി, കന്യാസ്ത്രീ, ”ഞാനാണ്രാഷ്ട്രം. എനിക്കുശേഷംപ്രളയം” എന്നുലൂയിപതിനാലാമൻരാജാവ്പറഞ്ഞു. മാതാപിതാക്കൾകുടുംബജീവിതംനയിച്ചതുകൊണ്ട്ഞാനുണ്ടായി. എന്നിലൂടെഇനിയാരുംവേണ്ടെന്നഭാവം.

2. ഇതുവരെയും വിവാഹിതരായിട്ടില്ലാത്തവർ രണ്ടാം കൂട്ടർ. ആഗ്രഹമുണ്ട്. തിരയുന്നുണ്ട്. നടക്കുന്നില്ല. സ്വപ്നം കാണുന്നുണ്ട്. പകൽ സ്വപ്നവും രാക്കിനാവും. ഇപ്പോൾ സ്വപ്നം കാണുന്നതു പോലും നിർത്തി. മുഖത്തു നേരിയ നിഴലുകൾ. കറുപ്പു പടർന്ന കണ്ണുകൾ. പ്രതീക്ഷയുടെ പുതുനാമ്പുകൾ തിരയുന്നതു പോലും നിർത്തി.

3. കുടുംബ ജീവിതം ഇടവഴിക്കു നിന്നു പോയവർ മൂന്നാം വിഭാഗം. വിവാഹ മോചനം നേടിയവർ. വിവാഹ ദിവസം വീണ്ടും ഓർക്കും. നാട്ടുകാർ, വീട്ടുകാർ, ബന്ധുക്കൾ, ആരവങ്ങൾ. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ്വഴി പിരിഞ്ഞു. കാരണം അവനോ അവളോ ആകട്ടെ. കുടുംബ ജീവിതത്തിന്റെ നവരസങ്ങൾ മുഴുവനറിഞ്ഞ അവരിതാ പരീക്ഷണത്തിന്റെപടുകുഴിയിൽ. സഹായിപോയി. യാത്രക്കിടയിൽ ടയറിന്റെ കാറ്റൊഴിഞ്ഞു. കൂടെ നടന്നയാൾ പിടിവിട്ടുപോയി. നീറുന്ന മനസ്സും നോവുന്ന, നുള്ളി നോവിക്കുന്ന ജീവിത സാഹചര്യങ്ങളും. ചുറ്റും നീണ്ടനാവുകൾ, കുത്തിപ്പറയുന്ന വാക്കുകൾ. ഇടക്കു, അണിനും പെണ്ണിനു നട്ടം തിരിയുന്ന മക്കൾ. ആരാണു കുറ്റവാളി? ആണോ? പെണ്ണോ?. അമ്മോശനോ? അമ്മായിയോ?. അളിയനോ? നാത്തൂനോ?. അയൽവാസിയോ? നാട്ടുകാരനോ? കൂട്ടുകാരോ?. അരുത്! ഒരു കുടുംബം തകരാൻ, തളരാൻ നമ്മളാരുമിടയാവരുത്. അല്ലാഹുവിന്റെ വിശുദ്ധമായതിരുനാമത്തിലാണ് ബന്ധം തുടങ്ങിയത്. ഇസ്‌ലാമിന്റെ പേരിലാണ്ജനം സാക്ഷിനിന്നത്. വാക്കുകളുടെ ഇടർച്ചയോ പ്രവർത്തികളുടെ പകർച്ചയോ തെറ്റുധാരണക്ക് ഇടവരരുത്. സംശയമില്ലാത്ത നോക്കും വാക്കുമാകട്ടെ നമ്മുടേത്.

4,കുടുംബ ജീവിതവഴിയിലെവിടെയോ വച്ച് പങ്കാളി മരണപ്പെട്ടതാണ് നാലാം വിഭാഗം. എന്തൊരു സന്തോഷപ്രദമായിരുന്നു ആജീവിതം. പെട്ടന്നതാ മരണം കടന്നു വരുന്നു. അതോടെ കുടുംബ ജീവിതം തികച്ചും തൽക്കാലം സ്തംഭിച്ചു നിൽക്കുകയാണ്.. എന്താണു മുന്നിൽ? ഇന്നലെവരെ ഒരുമിച്ചു കിടന്നവർ. ഇന്നിതാ മുഖ മടക്കം മൂടി നിവർന്നു കിടക്കുകയാണ്. ഒറ്റക്ക്. ആരും കൂടെ കിടക്കുന്നില്ല. മിണ്ടാട്ടമില്ല. ഹൃദയം കീറുന്ന ഏങ്ങലടികൾ. ഏങ്ങിക്കരച്ചിൽ. അനാഥരായ മക്കൾ. ആശബ്ദം ഇനി മുഴങ്ങില്ല. ആവിളിയിനി കേൾക്കില്ല. ആവസ്ത്രം ഇനിയാഗന്ധം ചുരത്തില്ല. വീട്ടിലെ സജീവസാനിദ്ധ്യം വിറങ്ങലിച്ചു നില്ക്കയാണ്. ഇങ്ങനെ പലനിലയ്ക്കും കുടുംബ ജീവിതം നഷ്ടപ്പെട്ട, പങ്കാളിയെ കിട്ടിയിട്ടില്ലാത്ത ഒട്ടേറെ വനിതകളുണ്ടീദുനിയാവിൽ. അവർക്കുസംഘടനയില്ല. സാരഥികളില്ല. ശബ്ദമില്ല. മുദ്രാവാക്യങ്ങളില്ല. വീടുകളിൽ ഒതുങ്ങിക്കഴിയുകയാണവർ. അവിവാഹിതകളും വിവാഹമുക്തകളും വിധവകളുമായ ആവനിതകൾക്കും വേണമൊരു ജീവിതം. ഒന്നാം ജീവിതമോ രണ്ടാം ജീവിതമോ. വിലങ്ങുതടികൾ അവർക്ക്മജ്ജയും മാംസവും ശരീരവും മനസ്സുമുണ്ട്. സ്വപ്നവും സങ്കൽപങ്ങളുമുണ്ട്. ഒരവസരം നൽകൂ. മനസ്സിലെ സുന്ദര സ്വപ്നങ്ങൾ നമുക്കും കേൾക്കുമാറാവും. എന്താണുതടസ്സം? എന്താണീ ബിലങ്ങു തടികൾ? അവിവാഹിതകളുടെ കാര്യം പറയാൻ ഏറെയേറെയാളുണ്ട്. പക്ഷെ, കൊക്കിലൊതുങ്ങുന്നതിനപ്പുറത്തത്രെ കാര്യങ്ങൾ. ആവിവാഹ സെൻസസ്സ്സാധാരണ സെൽസസ്സല്ല. വിവാഹക്കമ്പോളത്തിൽ പെണ്ണേറെയാണ്.

1000ന് 1036 സ്ത്രീ എന്നത്സാധാരണ സെൻസസ്സാണ്. വിവാഹ സെൻസസ്സിൽ 18 മുതൽ 25 വരെ പ്രായമുളള വനിതകളെല്ലാം 25 കാരനായ അവിവാഹിതന്റെ മുന്നിൽ ക്യൂവാണ്. അവൻ നോക്കുന്നത്മനസ്സു കൊണ്ട് മാത്രമല്ല. കണ്ണ്കൊണ്ടു കൂടിയാണ്. മിക്കവരും അന്വേഷിക്കുന്നത്അ വളെക്കുറിച്ചെന്നതിനേക്കാൾ നാവു കൊണ്ട് അവളുടെ സാമ്പത്തിക ചുറ്റുപാടുകളെയാണ്. അതുകൊണ്ട് പെണ്ണന്വേഷിക്കുന്ന ചെറുക്കന്റെ മുമ്പിൽ നീണ്ടനിരയാണ്. ആകണ്ണുകൾക്ക്തഴയാൻ എമ്പാടും സൗന്ദര്യക്കുറവുകളും സൗകര്യക്കുറവുകളും ഉണ്ട്. മറ്റെന്ത് പോരായ്മയുണ്ടെങ്കിലും സൗന്ദര്യം എന്നതികവിൽ, നിറവിൽ, പൊലിമയിൽ എല്ലാ കുറവുകൾക്കും നേരെ കണ്ണടയ്ക്കാൻ ചെറുക്കനുളള സാമർത്ഥ്യ മൊന്നു വേറെത്തന്നെ. ആരെയൊക്കെയാണീ നീണ്ട നിരയിൽ നാം കാണുന്നത്. സാധാരണ പെൺകൊടികൾ മാത്രമല്ല. 18മുതൽ 40വരെ പ്രായമായിട്ടും വിവാഹം കഴിയാത്തവർ, വിരൂപകൾ, വികലാംഗകൾ, പേരുദോഷം വീണ കുടുംബങ്ങളിലെ സ്ത്രീകൾ, മതം മാറിയതിന്റെ പേരിൽ കുടുംബം നഷ്ടപ്പെട്ടവർ, മഹാരോഗിണികൾ, ദരിദ്രകൾ, ജീവിതയാത്രക്കിടയിൽ പരിചയപ്പെട്ടവനെ പ്രണയിച്ച് ഇറങ്ങിപ്പോന്നവർ… ഇങ്ങനെപലരും. അതിനുപുറമെയാണ് വാഹമോചിതകളും വിധവകളും.

ഈ പോരായ്മകളെല്ലാമുളള പുരുഷൻ ഈ നീണ്ട നിരയിൽ നിന്ന്പ ലപ്പോഴും തിരഞ്ഞെടുക്കുക എല്ലാം തികഞ്ഞവളെ മാത്രമാണ്. ചുരുക്കം സാധാരണയുവാക്കൾ, ഈപോരായ്മയൊന്നുമില്ലാത്ത യുവാക്കൾ, പോരായ്മകളുളള യുവതികളെ തിരഞ്ഞെടുത്തത് നന്ദിപൂർവം നമുക്ക് ഓർക്കാം. അവർക്കായി പ്രാർത്ഥിക്കാം. മൊട്ടു സൂചിക്കു ജെ.സി.ബി ഇതിനൊക്കെപ്പുറമെയാണ് സ്ത്രീധനവും അനുബന്ധ തിന്മകളും ധൂർത്തും ആഢംബരവും ആർഭാടവും. സ്ത്രീധനത്തെ താങ്ങി നിർത്തുന്നത് 2 ഘടകങ്ങൾ. ഒന്ന് വിവാഹ ച്ചെലവ്. രണ്ട്ആഭരണഭ്രമം. നോക്കൂ രണ്ടും വലിയ ഭാരമാണ്പെണ്ണിനുമേൽ കെട്ടിവെക്കുന്നത്. രണ്ടും അനാവശ്യം. മൊട്ടു സൂചിയെടുക്കാൻ ജെ.സി.ബി കൊണ്ടുവരികയാണ്ചി ലർ.

മക്കളെ നല്ലൊരു യുവാവിന്കെട്ടിച്ചു കൊടുക്കാൻ എന്തുവേണം? വളരെ ലളിതമാണ്ചടങ്ങ്. 1-വരൻ 2-വധു 3-രക്ഷിതാവ് 4-രണ്ടുസാക്ഷികൾ കഴിഞ്ഞു. പുരുഷന്റെ വകയായി വിവാഹ ശേഷം ഒരു സൽക്കാരം. സദ്യയല്ല. സൽക്കാരം. സദ്യഭക്ഷണംതന്നെയാണ്. സൽക്കാരം ഭക്ഷണമോ വെളളമോ ചായയോ പായസമോ ആവാം. എതാണുത്തമം? തിരുനബിലയരുളി. ക്ടയ്ക്കച്ഛശ്ലഗ്നറ്റത്മശ്ലഡ്ഡല്ലയ്ക്കഹ്നച്ഛല്പ ഏറ്റവുംശ്രേഷ്ഠമായവിവാഹംഏറ്റവുംലളിതമായതാണ്. “ഒരുസ്ത്രീയുടെഅനുഗ്രഹവർദ്ധനവിൽപെട്ടതാണ്അവളെവിവാഹമാലോചിക്കുകഎളുപ്പമായിരിക്കും, അവൾക്ക്മഹ്ർകൊടുക്കുകഎളുപ്പമായിരിക്കുംഎന്നത്.” അല്ലാഹുഅരുളിയല്ലോ. “അല്ലാഹുനിങ്ങൾക്ക്എളുപ്പമുണ്ടാക്കാൻഉദ്ദേശിക്കുന്നു.മനുഷ്യൻദുർബലനായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” -നിസാഅ്28 “നിങ്ങൾക്കുമതത്തിൽഅവൻഒരുപ്രയാസവുംനിശ്ചയിച്ചിട്ടില്ല”. -ഹജ്ജ്78 തിരുനബിയരുളി. “തീർച്ചയായുംമതംഎളുപ്പമാണ്.” അരിയുംതുണിയുംമരുന്നുംപോലുംവാങ്ങാൻമതിയായകാശില്ലാത്തവൻജ്വല്ലറിയിൽകയറിയിറങ്ങുകയാണ്. പുതുപുത്തൻഫാഷനുകൾമേനിയിൽപുളഞ്ഞുകളിക്കുകയാണ്. വീടില്ലാത്തവൾ, തമ്മിൽതാമസിക്കുന്നവൾ, വാടകവീട്ടിൽകഴിയുന്നവൾ-പൊന്നുമുക്കിയപണ്ടങ്ങൾഇടക്കിടക്കണിയുകയാണ്. ഒറ്റപ്പവനാണെങ്കിൽപോലുമത്13000 രുപയോളമാണ്. സ്ത്രീധനം10ഉം10ഉംഎന്നുപറഞ്ഞാൽ10000രൂപയുംഒരുലക്ഷത്തിമുപ്പതിനായിരംരൂപയുമാണ്. ആദ്യത്തെപത്ത്പതിനായിരംരൂപ. രണ്ടാമത്തെപത്ത്, 10പവൻ. കീറത്തുണിയുടുത്ത്ചെറ്റപ്പുരയിൽകീറപ്പായവിരിച്ചുകിടക്കുന്നപീറപ്പയ്യനുംചോദിക്കുന്നത്, ആശിക്കുന്നത്, വാങ്ങുന്നത്ലക്ഷങ്ങളാണ്. പച്ചപ്പാവങ്ങൾപോലുംലക്ഷങ്ങൾകൊടുക്കാമെന്ന്വാക്ക്കൊടുക്കുന്നത്, പണക്കാരെയുംസേവകരെയുംകണ്ടിട്ടാണ്. പുണ്യമല്ല, പാപമാണ് വിവാഹംപുണ്യം. വിവാഹജീവിതംപുണ്യം. “നിന്റെഭാര്യയുടെവായിൽവെച്ചുകൊടുക്കുന്നഉരുളയുംദാനധർമം” എന്നും“നിങ്ങളുടെലൈംഗികാവയത്തിൽദാനധർമമുണ്ട്”എന്നുംതിരുനബിയരുളി.ഒട്ടേറെയൊട്ടേറെപുണ്യങ്ങളുടെപരമ്പരയാണ്വിവാഹം. മക്കൾ, മക്കളുടെപരിപാലനം, വിദ്യാഭ്യാസം, തുടങ്ങിഎത്രയെത്രപുണ്യമേഖലകൾ! ഈവിവാഹത്തിന്റെപുണ്യഅസ്ഥിവാരത്തെയാകെസ്ത്രീധനമെന്നവൃത്തികെട്ടകൈക്കൂലികൊണ്ട്മലിനമാക്കുന്നത്. മാമൂലുകളുടെമാറാപ്പുപേറിയസമുദായം, സ്വയംകുഴിച്ചകുഴിയാണ്സ്ത്രീധനം. അതുകൊണ്ട്സ്ത്രീധനസഹായംപുണ്യമല്ല. പാപമത്രെ. ധർമമല്ല. അധർമമത്രെ ”അല്ലാഹുതീർച്ചയായുംനല്ലവൻ.അവൻനല്ലതേസ്വീകരിക്കൂ” എന്നത്രെറസൂൽഅരുളിയത്. അതുകൊണ്ട്സ്ത്രീധനംഎന്നതിന്മയിലൂടെവിവാഹംഎന്നനന്മവിളയിക്കാൻശ്രമിക്കരുത്. പറഞ്ഞല്ലോസ്ത്രീധനത്തെതാങ്ങിനിർത്തുന്നരണ്ട്ഘടകങ്ങൾ. ആഭരണഭ്രമത്തെക്കുറിച്ച്ചിന്തിക്കൂ. കോടിക്കണക്കിന്രൂപയല്ലേവനിതകളുടെശരീരത്തിലുംലോക്കറിലുമായിചത്തുകിടക്കുന്നത്. ‘ഡെഡ്അസറ്റ്’.പണയംവെക്കുന്നു. പലിശവാങ്ങുന്നു. ചിലർസകാത്ത്കൊടുക്കുന്നില്ല. ചിലർപണ്ടംഉളളതുകൊണ്ട്വേഷംഇസ്‌ലാമികമാക്കുന്നില്ല. വസ്ത്രംആവശ്യം. ഭക്ഷണംആവശ്യം. പാർപ്പിടംആവശ്യം. പേന, വാച്ച്, കണ്ണട, കുട, മൊബൈൽ, വാഹനം, മരുന്ന്, കത്തി, കോടാലി, കൈക്കോട്ട്. ഇങ്ങനെനൂറുകണക്കിന്അവശ്യവസ്തുക്കൾ. സഹോദരീ, പറയൂ, ഇതിലെവിടെയാണ്ആഭരണത്തിന്റെസ്ഥാനം? അതും10ഉം, 100ഉം, 1000ഉംരൂപയുടെസാധാരണഉപകരണങ്ങൾക്ക്പകരം, മിക്കപ്പോഴുംലക്ഷംരൂപയുടെയെങ്കിലുംആഭരണമാണ്മിക്കസ്ത്രീകളുടെയുംവശം. ചെറുപ്പത്തിൽഒരുമാല, രണ്ട്വള, ഒരുമോതിരം. വിവാഹത്തലേന്ന്, തലേആഴ്ച, അതാലക്ഷങ്ങൾ. ഇതിന്റെകാരണമാകട്ടെആഭരണഭ്രമവും. ഇവിടെയാണ്, കുറ്റിപ്പുറത്ത്1987ൽചേർന്നമുജാഹിദ്സംസ്ഥാനസമ്മേളനത്തിലെരണ്ട്പ്രമേയങ്ങൾമറക്കാതിരിക്കേണ്ടത്. 1-ആഭരണഭ്രമംഒഴിവാക്കുക. 2-ആഭരണങ്ങൾക്ക്സർക്കാർരജിസ്‌ട്രേഷൻഏർപ്പെടുത്തുക. രക്ഷിതാക്കളേ, ഒരുകൊച്ചുപെൺകുട്ടിയുടെവിവാഹത്തിന്ലക്ഷങ്ങൾചെലവിടുന്നഇപ്പണിനിർത്താൻസമയമായിരിക്കുന്നു. തിരുനബി 12 വിവാഹങ്ങൾനടത്തി. ഒന്നിലുംആഭരണംമഹ്ർകൊടുത്തിട്ടേയില്ല. വെറുംകൂലിപ്പണിക്കാരൻപോലുംഒരുപവനെങ്കിലുംമഹ്ർകൊടുക്കുകയാണ്. മഹ്ർഎന്ന്കേൾക്കുമ്പോൾതന്നെയവർക്ക്ജ്വല്ലറിയാണോർമ്മവരുന്നത്. ആവർത്തിക്കട്ടെ. മൊട്ടുസൂചിയെടുക്കാൻജെ.സി.ബിവേണ്ട. എന്തുണ്ട്പരിഹാരം പ്രശ്‌നംഎന്താണെന്ന്എല്ലാവർക്കുമറിയാം. എന്താണ്വേണ്ടത്എന്നുംഎല്ലാവർക്കുമറിയാം. എല്ലാനല്ലവർക്കുംവിവാഹംവേണം. പടച്ചവനെആരാധിക്കുന്ന, മാത്രംവിളിച്ചുപ്രാർത്ഥിക്കുന്ന, ഇസ്‌ലാമികവേഷംധരിക്കുന്ന, 5നേരംനമസ്‌ക്കരിക്കുന്നഎല്ലാനല്ലവർക്കുംവിവാഹം. അതാകട്ടെനമ്മുടെമുദ്രാവാക്യം. എന്താണ്പരിഹാരം? 1. സ്ത്രീധനംഒഴിവാക്കണം, വാങ്ങരുത്, കൊടുക്കരുത്, പ്രോത്സാഹിപ്പിക്കരുത് 2. വാങ്ങിയവർതിരിച്ചുകൊടുക്കണം. 3. കൊടുത്തവർതിരിച്ചുചോദിക്കണം. കൊമ്പില്ലാത്തആടിനെകൊമ്പുള്ളആട്കുത്തിയാൽഅല്ലാഹുആടിനുകൊമ്പുകൊടുത്തിട്ട്, തിരിച്ചുകുത്താൻപറയുന്നപരലോകമാണ്നമ്മെകാത്തിരിക്കുന്നത്. മറക്കണ്ട 4. സ്ത്രീധനവിവാഹങ്ങളിൽനമ്മുടെസാന്നിധ്യംവേണ്ടെന്നുവെക്കുക. 5. സ്ത്രീധനംവാങ്ങുകയോകൊടുക്കുകയോചെയ്യുന്നചർച്ചയിൽ, നിശ്ചയത്തിൽപങ്കെടുക്കാതിരിക്കുക 6. വിവാഹംലളിതമാക്കുക എന്തിനാസ്ത്രീധനംവാങ്ങുന്നതെന്നചോദ്യത്തിന്റെഉത്തരംകല്ല്യാണത്തിനുചെലവില്ലേഎന്നാണ്. അതിനുത്തരമാണീലളിതവിവാഹം. വയറുനിറയെപ്രസംഗവുംപായസവും. 7. വീട്ടിലെകോളിംഗ്ബെല്ലിനുചുവടെ’സ്ത്രീധനവിവാഹത്തിന്ദയവായിക്ഷണിക്കരുത്’ എന്നെഴുതുക. 8. ആഭരണംഒഴിവാക്കുക. 9. പത്രം, മിമ്പർ, വേദി, എസ്.എം.എസ്, ബോർഡ്, ബാനർഇവയിലെല്ലാംസ്ത്രീധനവിരുദ്ധസന്ദേശംകൊടുക്കുക. 10. സ്ത്രീധനവിരുദ്ധസമിതിപ്രാദേശികമായുംകേരളാടിസ്ഥാനത്തിലുംരൂപീകരിക്കുക. 11. ചർച്ച, സെമിനാർ, പ്രതിജ്ഞസംഘടിപ്പിക്കുക. 12) സ്ത്രീധനരഹിതസംഘവിവാഹങ്ങൾസംഘടിപ്പിക്കുക. എനിക്ക്ചെയ്യാനുള്ളത് പലർക്കുംപരാതിമറ്റുള്ളവരൊന്നുംചെയ്യുന്നില്ലഎന്നാണ്. ഒരുവിരലങ്ങോട്ട്ചൂണ്ടുമ്പോൾ, മൂന്നുവിരൽനമ്മുടെനെഞ്ചിനുനേരെയാണ്ചൂണ്ടുന്നത്. സ്വന്തംവീട്ടിൽ, മഹല്ലിൽനമ്മൾകഴിയുന്നത്നടപ്പാക്കുക. എന്നിട്ട്മറ്റുള്ളവരോട്പറയുക. ഇവിടെനമുക്കൊരുപാട്ചെയ്യാനുണ്ട്. കഴിയും. ഫലവുമുണ്ടാകും. ഇൻ ശാഅല്ലാഹ്.പ്രാർത്ഥിക്കുക, പ്രവർത്തിക്കുക. സംഘടനയില്ലാത്തവർക്ക്വേണ്ടിഈവരികൾ. ശബ്ദമില്ലാത്തവർക്ക്വേണ്ടിഈശബ്ദം. വേദിയില്ലാത്തവർക്ക്വേണ്ടിഈവേദി. അല്ലാഹുഅനുഗ്രഹിക്കട്ടെ. ആമീൻ