“അല്ലാഹുവെ, നിറുത്തത്തിലും ഇരുത്തത്തിലും ഉറക്കത്തിലുമെല്ലാം ഇസ്‌ലാം കൊണ്ട് നീ എന്നെ സംരക്ഷിക്കേണമേ, എന്നെ കൊണ്ട് എന്റെ ശത്രുവിനെയോ അസൂയക്കാരനെയോ നീ സന്തോഷിപ്പിക്കരുതെ, അല്ലാഹുവേ, നിന്റെ കയ്യിലുളള നന്മകളുടെ ഖജനാവിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ കരങ്ങളിലുളള നാശത്തിന്റെ ഖജനാവുകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.” (ഹാകിം)